Thursday, 3 August 2017

BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം

BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു.സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ"ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ്  ഹിന്ദുസ്ഥാനം എന്ന് പറയുന്നത്.വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥമുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്."ഗംഗേച്ച യമുനാചൈവ ഗോദാവരീ സരസ്വതീ,നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു"ഗോദാവരി ആന്ദ്രദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്.ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു.ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്.സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു.ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതിയാണ് കുറഞ്ഞത്‌.ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും.എന്തുകൊണ്ട് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്.ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരതത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമവംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു.അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു.AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല.എന്ത് കൊണ്ട് ഇത് സംഭവിച്ചു..?ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക."ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല.ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാണ്.ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.നമ്മള്‍ പ്രാര്‍ഥിച്ച "സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം ഒരുമിച്ചു ഭക്ഷിക്കാം ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം. ഒരാളിലും ഒരാളോടും വിദ്വേഷമുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തുനിന്നും വന്നു ചേരട്ടെ എന്നാണ്.ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല.ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരണം എന്ന് മാത്രം!

Friday, 14 July 2017

സിക്കിമും ഇന്ത്യയുടേതാണ്, അരുണാചലും ഇന്ത്യയുടേതാണ്

സിക്കിമും ഇന്ത്യയുടേതാണ്,
അരുണാചലും ഇന്ത്യയുടേതാണ്,
കാശ്മീരും ഇന്ത്യയുടേതാണ്.
അത് എന്നും അങ്ങനെ തന്നെയായിരിക്കും

ആദ്യ തറൈൻ യുദ്ധത്തിൽ  തോറ്റോടിയ മുഹമ്മദ് ഗോറി ഇന്ത്യൻ ഭരണാധികാരികളുടെ അനൈക്യം മുതലെടുത്തും, ചതി പ്രയോഗത്താലും  രണ്ടാം തറൈൻ യുദ്ധത്തിൽ പൃഥ്വിരാജ് ചൗഹാനെ കീഴടക്കിയ ശേഷം ഇന്ത്യൻ ഭരണം തന്റെ അടിമയായ കുത്തബ്ദ്ധീൻ ഐബക്കിനെ ഏൽപ്പിച്ചിട്ടു സ്വദേശത്തേക്കു മടങ്ങിപോയതായി  7th  ക്ലാസ്സിലെ സാമൂഹിക ശാസ്ത്രം പുസ്തകത്തിൽ നമ്മൾ വായിച്ചിട്ടുണ്ട്.

ചൈന ഇന്ത്യയെ ആക്രമിക്കും എന്ന ഭീഷണി മുഴക്കി  നിൽക്കുന്ന  ഈ സമയത്തു  ഇനി പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ചിലർ പുളകിതരാകും. ആവേശം കൊണ്ട് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കും.

ചൈനയും പാകിസ്ഥാനും ഒരുമിച്ചു  ഇന്ത്യയെ ആക്രമിക്കുന്നു. കിഴക്കുനിന്നും ചൈനയും, പടിഞ്ഞാറുനിന്നും പാകിസ്ഥാനും. റഷ്യയും അമേരിക്കയും  ഇടപെടാതെ മാറി നിൽക്കുന്നു. ഇന്ത്യയെ സഹായിക്കാൻ വന്ന ഇസ്രയേലിനെ പാകിസ്ഥാൻ പട്ടാളം അടിച്ചോടിക്കുന്നു. പാകിസ്ഥാൻ പട്ടാളത്തിന് മുമ്പിൽ ഇസ്രായേൽ കീഴടങ്ങുന്നു. ഇന്ത്യ ചൈനക്ക് മുമ്പിലും.

മോദിയെ ചൈനക്കാർ ജയിലിൽ അടക്കുന്നു. കാശ്മീർ പൂർണമായും പാകിസ്ഥാൻ ഏറ്റെടുക്കുന്നു. മുഹമ്മദ് ഗോറി ചെയ്തതുപോലെ ചൈന തങ്ങളുടെ അടിമകളായ ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റ് എന്ന പേരിൽ വിരാജിക്കുന്ന തട്ടിപ്പു സംഘത്തിന് ഇന്ത്യയുടെ ഭരണം കൈമാറുന്നു. ക്ലച്ച്  ഊരി ഇന്ത്യയുടെ രാഷ്ട്രത്തലവൻ ആകുന്നു. ജനറൽ ക്ലച് ഊരി റെഡ് വളണ്ടീയേഴ്സിന്റെ മാർച്ചിനെ ചെങ്കോട്ടയിൽ അഭിവാദ്യം ചെയ്യുന്നു.

അദാനിയേയും അംബാനിയെയും ടാറ്റ യേയുമൊക്കെ പട്ടിക്കിട്ടുകൊടുക്കുന്നു. ചൂഷകരും മർദകരുമില്ലാത്ത ഇന്ത്യ. കോര്പറേറ്റുകൾ ഇല്ലാത്ത ഇന്ത്യ. ഇസ്രയേലിനെ ലോക ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചു നീക്കി പാകിസ്ഥാൻ.

ചൈനയെയും പാകിസ്താനെയും പേടിച്ചു അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആത്മഹത്യാ ചെയ്യുന്നു. അമേരിക്കയിലും കമ്മ്യൂണിസം വരുന്നു.

ആഹാ  എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അല്ലെ...

1962  ൽ നിങ്ങളെ ഞങൾ യുദ്ധത്തിൽ തോൽപ്പിച്ചതില്ലേ എന്ന് വീമ്പു പറയുന്ന ചൈനക്കാരും അവരുടെ ഇന്ത്യക്കാരായ അടിമകളും ഒന്നോർക്കണം, ഇന്ത്യ എന്ന രാജ്യം അതിന്റെ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നവരാണ്. കമ്മ്യൂണിസ്റ്റുകാരെ പോലെ ചിരിച്ചുകൊണ്ട് തലയറക്കുന്നവരും  പിന്നിൽ നിന്ന് കുത്തുന്നവരും അല്ല. ചൈനയെ അന്ധമായി വിശ്വസിക്കരുതെന്നും,  ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം കൂടുതൽ നടത്തണമെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിക്കാൻ നെഹ്രുവിനു ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. വിശ്വാസം.

ചൈന എന്ന രാജ്യത്തെ  ആദ്യം അംഗീകരിച്ചത് ഇന്ത്യ ആണ്. കൊറിയൻ യുദ്ധത്തിൽ ചൈനയെ “aggressor” എന്ന് മുദ്രകുത്താനുള്ള പ്രമേയത്തെ UN ൽ എതിർത്ത് ഇന്ത്യ ആയിരുന്നു. ഇന്ത്യ - ചൈന ഭായ് എന്ന മുദ്രാവാക്യത്തെ  നെഹ്റു അന്ധമായി വിശ്വസിച്ചു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികളും ഇതിനു കാരണമായിട്ടുണ്ട്. ഹിറ്റ്ലർ  കൊന്നതിലും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ മാവോ എന്ന കമ്മ്യൂണിസ്റ്റ് ക്രിമിനലിനു  ലോക രാജ്യങ്ങളുടെ  ഇടയിൽ അന്നും ഇന്നും ഒരു ക്രൂരന്റെ പരിവേഷമാണുള്ളത്. നെഹ്റു ഒരു ലോകനേതാവായി ഉയരുന്നത് മാവോക്ക് സഹിച്ചില്ല എന്നാണ് പറയപ്പെടുന്നത്. എന്തിനു ഒരു ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് റഷ്യയെ പോലും മാവോ എതിർത്തു.

1962 ൽ ചൈന പിന്നിൽ നിന്ന് കുത്തിയപ്പോൾ നമ്മൾ ഒട്ടും തയ്യാറായിരുന്നില്ല. സൈനികരെ  അതിർത്തികളിൽ വിന്യസിച്ചിട്ടുപോലുമുണ്ടായിരുന്നില്ല . പക്ഷെ അതിൽ നിന്ന് നമ്മൾ ഒത്തിരി പാഠം പഠിച്ചു.      

1967  ൽ ചൈന വീണ്ടും ഇന്ത്യയെ തോണ്ടാൻ വന്നു. അന്നവർക്കു മരിച്ചു വീണ സൈനികരെ കൊണ്ടുപോകാൻ ട്രക്കുകൾ തികയാതെ വന്നു. ഇന്ത്യക്കു 88 സൈനികരെ നഷ്ട്ടമായപ്പോൾ ചൈനയുടെ ആൾനാശം 400  ഓ അതിനു മുകളിലോ ആയിരുന്നു. അന്നാണ് ശരിക്കും ഇന്ത്യയുടെ ശക്തി ചൈന തിരിച്ചറിഞ്ഞത്. പിന്നെ നേരിട്ട് തോണ്ടാൻ വന്നിട്ടില്ല. പാകിസ്താന് സഹായം കൊടുക്കുക മാത്രമാണ് ചെയ്തത്.

ചൈനയുടെ വലുപ്പമോ ആൾബലമോ, ഈ കൊട്ടി ഘോഷിക്കുന്ന സൈനിക ശക്തിയോ ഒന്നും ഒരു പ്രശ്നമല്ല യുദ്ധത്തിൽ. ഇത്തിരി കുഞ്ഞൻ ജപ്പാൻ 1930 കളിൽ ചൈനയെ  യുദ്ധത്തിൽ തോൽപ്പിച്ചാണ്. അതും കൂടാതെ ഇന്ത്യൻ സൈന്യം കാശ്മീരിൽ തീവ്രവാദികളെയും പാകിസ്താനെയുമൊക്കെ നേരിട്ട് കൂടുതൽ കരുത്തരും അനുഭവ സമ്പന്നരുമാണ്. ഇങ്ങോട്ടു തോണ്ടിയാൽ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്നു ചൈനക്കറിയാം.

പാകിസ്ഥാനും ചൈനയുമൊക്കെ ജനാധിപത്യ രാജ്യങ്ങളല്ല. പാകിസ്താന്റെ പ്രധാനമന്ത്രി സ്വന്തം ഭാര്യയോടൊപ്പം അന്തി ഉറങ്ങണമെങ്കിൽ വരെ  സൈനിക മേധാവിയോട് അനുവാദം ചോദിക്കണം. അതാണ് പാകിസ്താന്റെ ജനാധിപത്യം. ഈ രാജ്യങ്ങളിൽ ജനങ്ങളുടെ  ഇടയിൽ ഭരണകൂടങ്ങൾക്കെതിരെ അസ്വസ്ഥത പുകയുമ്പോൾ ഇന്ത്യക്കെതിരെ തിരിയുക എന്നത് കാലാകാലങ്ങളായി ഇക്കൂട്ടർ ചെയ്യുന്ന ഒരു തന്ത്രമാണ്.

ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതെ വരുമ്പോൾ കേരളത്തിലെ മാധ്യമ അവതാരകർ സംഘ്പരിവാറുകാർ ഞങ്ങളെ തെറിവിളിക്കുന്നെ, ഫേക്ക് ക്രിസ്ത്യൻ ID എന്നൊക്കെ  വിളിച്ചുകൂവുന്നതുപോലെ ചൈനയും പാകിസ്ഥാനും ഇന്ത്യ ഭീഷണിപ്പെടുത്തുന്നെ എന്നങ്ങു വെച്ച് കാച്ചും. അതോടെ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ സാധിക്കും.

ചൈനയിലെ  മുസ്ലിം ഭൂരിപക്ഷ മേഖലയായ  Xinjiang  ൽ  മത സ്വാതന്ത്ര്യത്തിനും കൂടുതൽ സ്വയം ഭരണത്തിനും വേണ്ടിയുള്ള മുറവിളി ഉയരുമ്പോൾ ചൈന അയൽ രാജ്യങ്ങളുമായി  പ്രശ്നങ്ങൾ ഉണ്ടാക്കും. ഒന്നെങ്കിൽ ജപ്പാന് നേരെ അല്ലെങ്കിൽ ഫിലിപ്പൈൻസ് അതുമല്ലെങ്കിൽ വിയറ്റ്നാം.

ഇന്ത്യ സാധാരണ ഗതിയിൽ ചൈനയുമായി കൊമ്പു കോർക്കാൻ പോകാറില്ല. കഴിയുന്നതും ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കാറ്. പക്ഷെ ഇത്തവണ പണി പാളി. ഇന്ത്യ ചൈനയെ നേരിടാൻ തന്നെ ഉറപ്പിച്ചു. ഇപ്പോൾ ഈ വിഷയത്തിൽ നിന്ന് എങ്ങനെയും ഊരേണ്ട ബാധ്യത ചൈനക്കാണ്.

ഇന്ത്യയുടെ  ഒരിഞ്ചു ഭൂമി വിട്ടു കൊടുക്കില്ല. അതും കൂടാതെ ഭൂട്ടാനെയും തൊടാനും സമ്മതിക്കില്ല. ഇന്ത്യയുടെ നയം വ്യക്തമാണ്. യുദ്ധം എന്ന് കേൾക്കുമ്പോൾ ഇന്ത്യ പിന്മാറും എന്നാണ് ചൈന കരുതിയത്. പക്ഷെ ഭരണം  മാറി എന്ന കാര്യം അവർ മറന്നു പോയി. സമാധാനമെങ്കിൽ സമാധാനം യുദ്ധമെങ്കിൽ യുദ്ധം എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോൾ ചൈനാക്കാന് ഏറ്റവും വലിയ വെല്ലുവിളി. യുദ്ധമുണ്ടായാൽ അതിൽ ഇന്ത്യ ചൈനയെ ശക്തമായി എതിർത്താൽ തകർന്നു തരിപ്പണമാകുന്നത് ചൈന ഊതിപ്പെരുപ്പിച്ച സൈനിക ശക്തിയായിരിക്കും.

ഇസ്രയേലിന്റെ സ്പെഷ്യൽ ആയുധങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യൻ സൈനികരുടെ മുമ്പിൽ പിടിച്ചു നില്ക്കാൻ ചൈന പാടുപെടും. പർവത മേഖലകളിൽ യുദ്ധം ചെയ്തു ഏറെ അനുഭവ സമ്പത്തുള്ള  ഇപ്പോൾ കാശ്മീരിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ  ചൈനക്കെതിരെ വിന്യസിച്ചാൽ തന്നെ ചൈനയുടെ കാര്യം പോക്കാണ്.

ഇന്ത്യയുടെ ആർമി ചീഫ് പ്രഖ്യാപിച്ചു കഴിഞ്ഞു, കിഴക്കുനിന്നും  പടിഞ്ഞാറുനിന്നും ഇന്ത്യക്കകത്തെ പരനാറികളിൽനിന്നും ഒരുമിച്ചു ആക്രമണം ഉണ്ടയാലും അത് നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന്.

ഇന്ത്യയുമായി  യുദ്ധം ചെയ്യുന്നതിന് മുമ്പ്  ചൈന ഓർക്കേണ്ട ഒരു കാര്യം 4 ചൈനീസ് സൈനികർക്കു തുല്യമാണ് ഒരു ഇന്ത്യൻ സൈനികൻ. ഇന്ത്യൻ സൈനികരുടെ കരുത്തും, ഇന്ത്യയുടേയും ഇസ്രയേലിന്റെയും സാങ്കേതിക മികവുകൂടിയാകുമ്പോൾ ചൈനക്ക് നാണക്കേട് മാത്രമാകും ഇന്ത്യക്കെതിരെയുള്ള  യുദ്ധം കഴിയുമ്പോൾ ഉണ്ടാകുക.

കേരളത്തിലെ സഖാക്കൾ ഒരു കാര്യത്തിൽ തയ്യാറായി ഇരിക്കുക. ഇന്ത്യയുമായി  യുദ്ധം ഉണ്ടായാൽ ചൈനീസ് പട്ടളക്കാർക്ക് ഒത്തിരി രക്തം വേണ്ടി വരും. നിങ്ങളിലാണ് അവർക്കു പ്രതീക്ഷ. അവരെ നിരാശരാക്കരുത

ഇസ്രായേൽ ചരിത്രവും , ഇന്ത്യ- ഇസ്രായേൽ ബന്ധവും

ഇസ്രായേൽ ചരിത്രവും , ഇന്ത്യ- ഇസ്രായേൽ ബന്ധവും
……………………………………………………………………….
ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു. "നിന്റെ തലമുറകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും. നിന്റെ തലമുറ ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും".
അബ്രഹാമിന്റെ മകൻ ഇസഹാക്കും, ഇസഹാക്കിന്റെ മകൻ യാക്കോബും, യാക്കോബിന്റെ 12 മക്കളും...അങ്ങനെ ആ തലമുറ വലിയ ജനതയായി മാറി. ഒരു വാഗ്ദത്തഭൂമി അവർക്കായി ദൈവം ഒരുക്കി. കാനാൻ ദേശം എന്നറിയപ്പെട്ട ആ ദേശത്തേക്കു തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ ദൈവം ഈജിപ്തിലെ അടിമത്വത്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്നു.
ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആ ജനത ഇസ്രയേലിയർ എന്നറിയപ്പെടുന്നു. അവർക്കായി ദൈവം ഒരുക്കിയ ആ വാഗ്ദത്ത ഭൂമി ഇസ്രായേൽ എന്നും അറിയപ്പെടുന്നു. ബൈബിളിൽ ഇസ്രയേലിനെ കുറിച്ചുള്ള, ഇസ്രായേല്യരെക്കുറിച്ചുള്ള ഒരു ചെറു വിവരണമാണിത്.

യേശുവിന്റെ കാലത്തു ഇന്നത്തെ ഇസ്രയേലും പലസ്തീനും ജോർദാനുമെല്ലാം പലസ്തീനെ എന്ന ഒറ്റ രാജ്യമായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന പലസ്തീനയിൽ നിന്ന് AD 72 ഓടെ തദ്ദേശീയരായ ജൂതന്മാരിൽ ഭൂരിപക്ഷവും പേർക്കും സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. വളരെ ചുരുക്കം ജൂതന്മാർ മാത്രം സ്വന്തം ദേശമായ പാലസ്തീനയിൽ എല്ലാ പീഡനങ്ങളും ഏറ്റു കഴിഞ്ഞു.

എന്നെങ്കിലും ഒരിക്കൽ തങ്ങളുടെ ജന്മദേശമായ പാലസ്തീനയിലേക്കു തിരിച്ചുപോകാമെന്ന പ്രത്യാശയിൽ സ്വന്തം ദേശത്തുനിന്നു പലായനം ചെയ്യപ്പെട്ട ജൂതന്മാർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ചേക്കേറി.

വൈകാതെ റോമാ സാമ്രാജ്യം തകർന്നു. ജൂതന്മാരുടെ മാതൃരാജ്യമായ പലസ്തീന അറബികളുടെ കൈവശമായി. വളരെ കുറഞ്ഞ തോതിൽ ജൂതന്മാർ അപ്പോഴും പലസ്തീനയിൽ കഴിഞ്ഞിരുന്നു.
ബുദ്ധിയിലും ശക്തിയിലും ലോകത്തെ ഏറ്റവും മികച്ച തലകളായ ജൂതന്മാർ ലോകത്തിന്റെ ചിന്താഗതികളെ തന്നെ മാറ്റിമറിച്ചു. മോശയും, യേശുവും, കാറൽ മാർക്സും, എൻസ്റ്റീനും എന്തിനു നമ്മുടെ സ്വന്തം സുക്കർ അണ്ണൻ വരെ ജൂതനാണ്. നോബൽ സമ്മാനം കൊടുത്തു തുടങ്ങിയ നാൾ മുതൽ ജൂതന് നോബൽ അവാർഡ് ഇല്ലാത്ത വർഷങ്ങൾ വിരളമായിരുന്നു.

ഹിറ്റ്ലറുടെ പീഡനങ്ങളും ലോകത്തു പല ഭാഗങ്ങളിൽ നേരിട്ട സഹനങ്ങളുമൊക്കെ തങ്ങൾക്കു തങ്ങളുടെ പൂർവിക ഭൂമിയായ പലസ്തീനിൽ ഒരു രാജ്യം വേണമെന്ന ജൂതന്മാരുടെ ചിന്ത ഇസ്രായേൽ എന്ന രാജ്യത്തിൻറെ ഉദയത്തിൽ കലാശിച്ചു. ജൂതന്മാരുടെ പഴയ പാലസ്തീന ആയിരുന്നില്ല 1948 ലെ പാലസ്തീന. പാലസ്തീന ഏതാണ് പൂർണമായും അറബികളുടെ കൈവശമായിരുന്നു. പലായനം ചെയ്യാതെ അവശേഷിച്ചിരുന്ന ജൂതന്മാരുടെ തലമുറകൾ മാത്രമായിരുന്നു പലസ്തീനയിൽ ബാക്കി ഉണ്ടായിരുന്നത്.

ലോകത്തിന്റെ തലച്ചോറുകളായി അറിയപ്പെട്ടിരുന്ന ജൂതന്മാരുടെ സ്വന്തമായി ഒരു രാജ്യം എന്ന ആവശ്യത്തിന് മുമ്പിൽ ലോക രാജ്യങ്ങൾ ഒന്നടങ്കം നിന്നു. UN ൽ ഇത് സംബന്ധിച്ച് പ്രമേയം പാസ്സാക്കി. അന്നത്തെ അറബ് ഭൂരിപക്ഷ പലസ്തീനെ വിഭജിച്ചു ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കാൻ തീരുമാനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്തിനു മുമ്പ് തന്നെ ജൂതന്മാർ പലസ്തീനിലേക്കു തിരികെ പോകാൻ തുടങ്ങിയിരുന്നു.

ജൂതന്മാരും അറബികളും ഒന്നിച്ചു പലസ്തീനെ എന്ന രാജ്യത്തിൽ കഴിയട്ടെ എന്ന വാദം ഉയർന്നുവന്നെങ്കിലും അതിനെ അംഗീകരിക്കാൻ ജൂതരും അറബികളും തയ്യാറായില്ല. പലസ്തീനെ വിഭജിച്ചു ഇസ്രായേൽ എന്ന രാഷ്ട്രം നിർമിക്കുന്നതിനെ അറബ് രാഷ്ട്രങ്ങളെല്ലാം ഒറ്റകെട്ടായി എതിർത്തു.

1948 ൽ ഇസ്രായേൽ എന്ന രാജ്യം നിലവിൽവന്നതായി പ്രഖ്യാപിച്ചു. ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബാനോന്റെയും സംയുക്ത ആക്രമണം ഇസ്രായേലിനു നേരെ ഉണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്കു.

പിറന്നു വീണു ദിവസങ്ങൾക്കകം പല രാജ്യങ്ങൾ ചേർന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പിൽ പൊരുതേണ്ടി വരുക എന്ന കാര്യം ആലോചിച്ചു നോക്കൂ. ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ ജൂതന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. രണ്ടും കൽപ്പിച്ചു ജൂതന്മാർ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രായേൽ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
1956 ൽ വീണ്ടും ഇസ്രായേൽ - അറബ് സഖ്യസേന യുദ്ധം ഉണ്ടായി. ഫലം ഒന്ന് തന്നെ. പക്ഷെ ഇത്തവണ ഈജിപ്തിൻൽ നിന്ന് സീനായി മല നിരകളും, സിറിയയിൽ നിന്ന് ഗോലാൻ കുന്നുകളും പിടിച്ചെടുത്തു.

പക്ഷെ യുധാനതാരം പിടിച്ചെടുത്ത ഭൂപ്രദേശങ്ങളൊക്കെ ഇസ്രായേൽ തിരിച്ചുനൽകി.
1967 ൽ വീണ്ടും അറബ് സഖ്യസേന റഷ്യയ്യുടെ പരോക്ഷ പിന്തുണയോടെ പിന്തുണയോടെ ഇസ്രയേലിനെ ആക്രമിച്ചു. തങ്ങളെ അക്രമിക്കുന്നതുവരെ അങ്ങാതിരുന്ന ഇസ്രായേൽ തങ്ങൾക്കു നേരെ അറബ് സഖ്യസേന യുദ്ധം അഴിച്ചുവിട്ടപ്പോൾ അതിശക്തമായി തിരിച്ചടിച്ചു. വെറും 6 ദിവസം കൊണ്ട് അറബ് സഖ്യ സൈന്യത്തെ ഇസ്രായേൽ ചുരുട്ടി കെട്ടി. ലോകത്തിനു തന്നെ അതുഭുദമായിരുന്നു ഇസ്രയേലിന്റെ ആ ചരിത്ര വിജയം.

ഇത്തിരി പോന്ന ഒരു രാജ്യം 10 ഓളം രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ വെറും 6 ദിവസം കൊണ്ട് തുരത്തി എന്നത് മാത്രമല്ല തങ്ങളെ ആക്രമിക്കാൻ വന്ന ഈജിപ്തിന്റെയും, സിറിയയുടെയും, പലസ്തീന്റെയും, ജോർദാന്റെയും നല്ല ഭാഗം ഭൂമിയും പിടിച്ചെടുത്തു.

യുദ്ധത്തിന് ശേഷം കീഴടക്കിയ ഭൂമി തിരികെ കൊടുത്തിരുന്ന സ്ഥിരം പരിപാടി ഇസ്രായേൽ നിർത്തി. ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടും യുദ്ധത്തിൽ പിടിച്ചെടുത്ത ഭൂമി തിരികെ നൽകാൻ ഇസ്രായേൽ വിസമ്മതിച്ചു. തങ്ങളെ പലതവണ ആക്രമിച്ച അറബ് രാഷ്ട്രങ്ങൾക്കുള്ള മുന്നറിയിപ്പും തിരിച്ചടിയായിരുന്നു അത്.

അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ വീണ്ടും 1973 ൽ ഇസ്രയേലിനെ അറബ് സഖ്യസേന ആക്രമിച്ചു. അന്നത്തെ ഇസ്രെയേലിന്റെ തിരിച്ചടിയിൽ നിന്ന് കര കയറാൻ ആ രാജ്യങ്ങൾക്കു ഇന്നും ആയിട്ടില്ല. അമ്മാതിരി അടിയാണ് കൊടുത്ത്.
ചുരുക്കം പറഞ്ഞാൽ 1948 ൽ പലസ്തീന്റെ പകുതി വിഭജിച്ചു സൃഷ്ടിച്ച ഇസ്രായേൽ എന്ന ചെറിയ രാഷ്ട്രം അറബ് രാഷ്ട്രങ്ങളുടെ ആവേശം കാരണം 1973 ഓടെ പലസ്തീന്റെ മുഴുവൻ ഭാഗവും ഈജിപ്തിന്റെയും ജോർദാന്റെയും സിറിയയുടേയും നല്ല ഭാഗവും പിടിച്ചെടുത്തു ഒരു വലിയ രാജ്യമായി മാറി.

ഇസ്രയേലിനെ ഒരിക്കലും യുദ്ധത്തിൽ തോൽപ്പിക്കാനാകില്ല എന്ന തിരിച്ചറിവിൽ എത്തി അറബ് രാഷ്ട്രങ്ങൾ. ഈജിപ്ത് ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. ജോർദാൻ രാജാവ് ഇസ്രായേൽ സന്ദർശിച്ചു. 1948 ൽ ഇസ്രയേലിന്റെ അത്രയ്ക്ക് വലിപ്പം ഉണ്ടായിരുന്ന പലസ്തീൻ എന്ന പ്രദേശം വെസ്റ്റ് ബാങ്കിലും ഗാസ യിലുമായി ഒതുങ്ങി.
1992 ൽ ഇസ്രായേൽ പലസ്തീന്റെ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷെ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചർച്ചകളെയും തകിടം മറിച്ചു.

ഇപ്പോഴത്തെ ഇസ്രേയേൽ പലസ്തീൻ തർക്കത്തിന്റെ പ്രധാന വിഷയം ജെറുസലേം ആണ്. ജെറുസലേം ജൂതന്മാരും, മുസ്ലിങ്ങളും , ക്രിസ്ത്യാനികളും പുണ്യ ഭൂമിയയായി കരുതുന്ന സ്ഥലമാണ്. ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം ആകുകയും ജെറുസലമെങ്കിൽ ജൂത പള്ളി നിർമിക്കുകയും ചെയ്താൽ മാത്രമേ ഇസ്രായേൽ എന്ന രാഷ്ട്രം അതിന്റെ പൂർണ അർത്ഥത്തിൽ നിലവിൽ വരൂ എന്ന് ജൂതന്മാർ കരുതുന്നു. ജൂതന്മാർക്കു ലോകത്തു ഒരേ ഒരു പള്ളിയെ ഉള്ളു (ബാക്കിയെല്ലാം സിനഗോഗുകൾ ആണ്). അത് ജെറുസലേം ദേവാലയം ആയിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് തകർത്ത ആ പള്ളി പുനര്നിര്മ്മിക്കുക എന്നതാണ് ഓരോ ജൂതന്റെയും സ്വപ്നം.

ഇതേ ജെറുസലേം കേന്ദ്രമാക്കി പലസ്തീൻ എന്ന രാഷ്ട്രം സൃഷ്ടിക്കണം എന്നതാണ് പലസ്തീന്റെ ആവശ്യം. ഇതാണ് ഇസ്രയേലും പലസ്തീനുമായ പ്രധാന തർക്ക വിഷയം.

ബൈബിളിൽ ഇസ്രയേലിനെ (കാനാൻ ദേശം) തേനും പാലും ഒഴുകുന്ന സ്ഥലമെന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട് എങ്കിലും യഥാർത്ഥത്തിൽ ഇസ്രയേലിന്റെ പകുതിയും മരുഭൂമിയാണ്. ആ മരുഭുഭൂമിയിൽ നിന്നാണ് ഇസ്രായേൽ വളർന്നത്. ലോകത്തെ ഏറ്റവും മികച്ച കാർഷിക ഗവേഷണ കേന്ദ്രങ്ങൾ ഇസ്രയേലിന്റേതാണ്. മരുഭൂമിയിൽ കൃഷി ചെയ്തു വിജയിക്കാൻ വേണ്ട വൈദഗ്ധ്യം ഇസ്രായേലിനു മാത്രമാണ് ഉള്ളത്.

മൊസാദ് എന്ന ചാര സംഘടനയെകുറിച്ചു പറയാതെ ഇസ്രയേലിന്റെ ചരിത്രം പൂര്ണമാകില്ല. ലോകത്തെ ഏറ്റവും മികച്ചതും ഏറ്റവും അപകടകാരികളുമായ ചാര സംഘടനാ ഏതെന്നു ചോദിച്ചാൽ അതിനു ഉത്തരം ഒന്നേ ഉള്ളൂ..മൊസാദ്. 1972 ലെ മ്യൂണിക് ഒളിംപിക്സിൽ ഇസ്രയേലിന്റെ 5കായിക താരങ്ങളെ വധിച്ചപ്പോൾ ലോകം ഞെട്ടി. അതിനു ഉത്തരവാദികളെ ലോകത്തിന്റെ പല ഭാഗങ്ങളിൽ പോയി കണ്ടുപിടിച്ചു മൊസാദ് ഇല്ലായ്മ ചെയ്തു. മൊസാദ് ഓരോരുത്തരെ കൊല്ലുന്നതിനു തൊട്ടു മുമ്പ് അവരവരുടെ വീടുകളിൽ ഒരു റീത്തും കൂടെ ഒരു സന്ദേശവും എത്തിയിരുന്നു " A REMAINDER, WE DO NOT FORGET OR FORGIVE”.

ഇന്ത്യ- ഇസ്രായേൽ ബന്ധം
.....................................................

ക്രിസ്തുവര്ഷത്തിനു മുമ്പ് തന്നെ ജൂതന്മാരുമായി ഇന്ത്യക്കു ബന്ധം ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. AD 72 ൽ തങ്ങളുടെ ദേശത്തു നിന്ന് ജൂതന്മാർ പീഡനങ്ങൾ നേരിട്ടപ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കവർ ചേക്കേറി. നമ്മുടെ സ്വന്തം കൊച്ചിയിലേക്കും അവരിൽ ചിലർ എത്തി . കാലക്രമേണ ഇന്ത്യയുടെ പല ഭാഗങ്ങളിലും അവർ പല കാലഘട്ടങ്ങളിൽ വന്നു ചേർന്നു.

ലോകത്തിന്റെ പല ഭാഗങ്ങളി ചേക്കേറിയ ജൂതന്മാര്ർക് എല്ലായിടത്തുനിന്നും പീഡനങ്ങൾ ഏൽക്കേണ്ടിവന്നു, ഇന്ത്യയിൽ നിന്നൊഴികെ. ഇന്ത്യയിലെ ഭരണാധികാരികൾ ജൂതന്മാരെ സംരക്ഷിച്ചു. അതിന്റെ കടപ്പാടും നന്ദിയും ഇസ്രായേലിനു ഇന്ത്യ എന്ന രാജ്യത്തോട് എന്നുമുണ്ട്.
പലസ്തീനെ വിഭജിച്ചു ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കുന്നതിന് ഇന്ത്യ എതിർത്തിരുന്നെകിലും ഇസ്രായേൽ നിലവിൽ വന്നു വൈകാതെ ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചു. 1953 ൽ മുംബയിൽ ഇസ്രയേലിന്റ ഈയൊരു കോൺസുലേറ്റ് തുറക്കാനും അനുമതി നൽകി. പക്ഷെ 1992 ൽ മാത്രമാണ് ഇന്ത്യയും ഇസ്രയേലുമായുള്ള പൂര്ണതോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്..

എന്തായിരിക്കാം ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന് തടസ്സമായി നിന്നത്?

ഇന്ത്യ പരമ്പരാഗതമായി പലസ്തീനെ പിന്തുണച്ചുപോന്നതിനു കാരണം എന്തായിരുന്നിരിക്കാം?

അറബ് രാഷ്ട്രങ്ങളെ വെറുപ്പിച്ചു ഇസ്രായേലിനു പിന്തുണ കൊടുത്താൽ എണ്ണ കിട്ടില്ല എണ്ണ തിരിച്ചറിവാണ് പ്രധാനമായും ഇന്ത്യ ഇസ്രായേൽ ബന്ധത്തിന് തടസ്സമായി നിന്നതു. ഇസ്രയേലിന്റെ അമേരിക്കൻ ചായ്‌വും, ഇന്ത്യയുടെ മിത്രമായിരുന്ന ഈജിപ്തുമായുള്ള ഇസ്രയേലിന്റെ ശത്രുതയുമെല്ലാം കാരണമായിട്ടുണ്ട്.

പക്ഷെ രഹസ്യമായി ഇന്ത്യയും ഇസ്രേയലുമായുള്ള സഹകരണം ഉണ്ടായിരുന്നു. 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിനോട് ആയുധങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. മൊസാദും ഇന്ത്യൻ ചാര സംഘടനയായ റോയും പരസ്പ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നു.

പാകിസ്താന്റെ ആണവപരീക്ഷണ കേന്ദ്രങ്ങൾ തകർക്കാൻ മൊസാദും റോയും യും പദ്ധതി തയ്യാറാക്കിയിരുന്നു എന്നും അവസാന നിമിഷം മൊറാർജി ദേശായി ആണ് എ പദ്ധതി വേണ്ടെന്നു വെച്ചതെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ആ പദ്ധതി നടപ്പായിരുന്നെങ്കിൽ ഇന്നും പാകിസ്ഥാൻ ഒരു ആണവ രാജ്യമാകുമായിരുന്നില്ല.

കാർഗിൽ യുദ്ധ സമയത്തു അമേരിക്ക ഇന്ത്യക്കു സഹായം നിഷേധിച്ചപ്പോൾ ഇന്ത്യക്കു ആയുധങ്ങൾ നൽകിയത് ഇസ്രായേൽ ആണ്. ഇന്ത്യയുടെ സൈനിക പരീക്ഷങ്ങളിൽ ഇസ്രായേൽ സ്ഥിരം പങ്കാളികളാണ്. എന്തിനു IPS ട്രെയിനികൾക്കു വരെ ഇസ്രായേലിൽ പരിശീലനം നൽകുന്നു.

കൃഷിയിലും ജലസേചനത്തിലും വൻ കുതിച്ചു ചാട്ടം നടത്തിയ ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗിക്കാൻ പോകുന്നു. ഇസ്രേയലുമായുള്ള ഇന്ത്യയുടെ അതിശക്തമായ ബന്ധം പാകിസ്ഥാനും ചൈനക്കുമുള്ള മുന്നറിയിപ്പുകൂടിയാണ്.
ഒരു ഇന്ത്യൻ പ്രധാന മന്ത്രി ആദ്യമായാണ് ഇസ്രായേൽ സന്ദർശിക്കുന്നത് എന്ന് തത്വത്തിൽ പറയാമെങ്കിലും ഇന്ത്യയും ഇസ്രേയലും തമ്മിലുള്ള ബന്ധം പണ്ടുമുതലേ അതിശക്തമാണ്.

ഇസ്രയേലിന്റെ ശക്തി ലോകരാഷ്ട്രങ്ങൾക്കും അറിയാം. അവരെ ചൊറിയാൻ പോയാലുള്ള അനുഭവം വിവരിക്കേണ്ടല്ലോ. ഇന്ത്യ ഇസ്രയേലുമായി സഹകരിക്കുന്നതിനെ എതിർക്കുന്നവർ ചൈന ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നു എന്ന കാര്യം മറക്കരുത്.

ഇന്ത്യക്കു ഇസ്രെയേലിൽ നിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്. രണ്ടു രാജ്യങ്ങളും ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഇന്ത്യ പക്ഷെ ശത്രുക്കളുടെ പല തരത്തിലുള്ള അക്രമങ്ങളെയും കണ്ടില്ല എന്ന് നടിച്ചു ക്ഷമിക്കുന്നു. ഇസ്രെയേലിന്റെ രണ്ടു സൈനികരെ പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി വധിച്ചപ്പോൾ ഇസ്രായേൽ അതിനു പ്രതികരം ചെയ്തത് ലോകം കണ്ടതാണ്.

ഒരിക്കൽ ഒഴികെ തങ്ങളെ ഇങ്ങോട്ടു ആക്രമിച്ചപ്പോൾ മാത്രമാണ് ഇസ്രായേൽ തിരിച്ചടിച്ചിട്ടുള്ളത്. ഇന്ത്യയും അങ്ങനെ തന്നെ. പക്ഷെ ഇസ്രായേൽ അവർ പിടിച്ചെടുത്ത ശത്രുക്കളുടെ ഭൂമി തിരിച്ചു നൽകിയില്ല. ഇന്ത്യക്കു 1971 ലെ യുദ്ധത്തിന് ശേഷം പാകിസ്താന്റെ അധീനതയിലുള്ള കാശ്മീർ മൊത്തത്തിൽ തിരിച്ചുപിടിക്കുമായിരുന്നു. അത് ചെയ്യാതിരുന്നതാണ് ഇപ്പോഴും നമ്മൾ അനുഭവിക്കുന്നത്.

പലസ്തീനുവേണ്ടി കണ്ണീർ പൊഴിക്കുന്നവർ ഒന്നോർക്കണം ഇസ്രയേലിനെ അങ്ങോട്ട് കയറി തോണ്ടാൻ പോയതിന്റെ ഫലമാണ് പലസ്തീൻ ഇപ്പോഴും അനുഭവിക്കുന്നത്.
എന്തായാലും മോദിയുടെ സന്ദർശനം ഇന്ത്യ ഇസ്രായേൽ ബന്ധത്തിൽ പുതിയൊരു നാഴികക്കല്ലാണ്.

സ്നേഹം ദുര്‍ബ്ബലതയോ?

സ്നേഹം ദുര്‍ബ്ബലതയോ?


ഒരു രംഗം.

സ്നേഹിക്കുന്ന പെണ്‍കുട്ടി കൂട്ടുകാരനോടു പറഞ്ഞു, “എന്നോടിഷ്ടമുണ്ടെങ്കില്‍ ഇനി സിഗററ്റ് വലിക്കരുത്.”
അവളുടെ സന്തോഷത്തിനായി അവന്‍ പുകവലി കഷ്ടപ്പെട്ട് ഉപേക്ഷിച്ചു.

മറ്റൊരു രംഗം. ആഫീസ്.

“എന്തേ ഇത്തരം ഒരു ഷര്‍ട്ട് ധരിച്ചത്?” സഹപ്രവര്‍ത്തകര്‍ തിരക്കി.

“ഞാന്‍ ഇന്ന് ഇത് ധരിക്കണമെന്ന് അവള്‍ക്കു നിര്‍ബ്ബന്ധം. അങ്ങനെയാകട്ടെ എന്നു ഞാനും കരുതി അവള്‍ക്കൊരു സന്തോഷമാകുമല്ലോ”

‘ഇതൊക്കെ ദൗര്‍ബ്ബല്യമല്ലേ?’ എന്നു ചിലര്‍ ചോദിച്ചേക്കാം. പക്ഷേ സ്നേഹത്തില്‍ അത് ദൗര്‍ബ്ബല്യമല്ല. സ്നേഹിക്കുന്ന വൃക്തിയോടുള്ള സ്നേഹം മൂലം വഴിപ്പെടുന്നതാണ് അത്. സ്നേഹത്തില്‍ യുക്തി വന്നാല്‍ അത് ആസ്വാദിക്കാനാവില്ല. സ്നേഹത്തില്‍ സ്നേഹം മാത്രമേയുള്ളൂ. അത് മാത്രമേ ഉണ്ടാകാവൂ.

ഇതേ സ്നേഹം ഇതേ ത്രീവ്രതയോടെ ഈശ്വരനോട് ഉണ്ടായാല്‍, നാം നമ്മുടെ ദുഃഖശീലങ്ങള്‍ ഉപേക്ഷിക്കുക തന്നെ ചെയ്യും. കാരണം, നമ്മെ അഗാധമായി സ്നേഹിക്കുന്ന ഈശ്വരന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കില്ല. ഇതുമൂലമാണ് ഈശ്വരപ്രേമം വികസിക്കുന്നവരില്‍ ദുര്‍ഗുണങ്ങള്‍ കുറയുന്നതും സത്ഗുണങ്ങള്‍ വികസിക്കുന്നതും നാം കാണുന്നത്. ഇത് ദൗര്‍ബ്ബല്യമല്ല. മറിച്ച് സ്നേഹിക്കുന്നവനോടുള്ള സ്നേഹത്തിന്റെ പ്രതികരണമാണ്. കുടുംബത്തില്‍ ഓരോരുത്തര്‍ക്കും സന്തോഷം ഉണ്ടാകത്തക്കവിധം വേണം നമ്മുടെ ജീവിതം. നാം ഈശ്വരനെ സ്നേഹിക്കുന്നുണ്ടോ എന്നുള്ളതിന്റെ തെളിവും ഇതുതന്നെ.

സ്നേഹം കൊണ്ട് വഴിപ്പെടുന്നതും സ്വാര്‍ത്ഥത കൊണ്ട് മെരുങ്ങുന്നതും രണ്ടും രണ്ടു തന്നെ. ആദ്യത്തേതില്‍ ധീരതയാണ് കാരണമെങ്കില്‍ രണ്ടാമത്തേത് ദുര്‍ബ്ബലതയും.

❤ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു❤

❤ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു❤

✓ ആയുര്‍വേദം ഉപവാസം അനുവദിച്ചിരിക്കുന്നത്‌ ദഹനരസങ്ങളെ നിയന്ത്രിക്കുവാന്‍ ഒക്കെ കഴിവുള്ളവനു മാത്രമാണ്. അവര്‍ക്ക് മാത്രമാണ് ആരോഗ്യത്തെ ബാധിക്കാതെ അന്നം ഉപേക്ഷിക്കാന്‍ സാധിക്കുക.  അല്ലാതെ സാര്‍വ്വലൌകികമായി എല്ലാവര്‍ക്കും എടുത്തുപയോഗിക്കാനുള്ളതല്ല ഉപവാസം.

✓ വിരോധം വരുമ്പോള്‍ ഉപവാസം ഒട്ടും പാടില്ല. എതിരാളിയോടുള്ള വിരോധം തീര്‍ക്കാനാണ് ഇന്ന് ഉപവാസം ഏറ്റവും കൂടുതലായി പ്രയോഗിക്കപ്പെടുന്നത്.  ഭാര്യയെ പേടിപ്പിക്കാന്‍ ഭര്‍ത്താവിന്‍റെ ഉപവാസം. ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ ഭാര്യയുടെ ഉപവാസം. ഭരണകൂടത്തെ പേടിപ്പിക്കാന്‍ സമരക്കാരുടെ ഉപവാസം. ആക്റ്റിവിസ്റ്റുകളുടെ ഉപവാസം.

✓ പലരും ചെയ്യുന്നുണ്ട്. ഭൂരിപക്ഷവും ചെയ്യുന്നുണ്ട്. മഹാന്മാര്‍ ചെയ്യുന്നുണ്ട്. എന്നതു കൊണ്ട് ആയുര്‍വേദാചാര്യന്‍മാര്‍ അതൊന്നും അംഗീകരിച്ചിട്ടില്ല. ആചാര്യന്മാരുടെ വാക്കുകളാണ് ഈ ഉരുവിടലുകള്‍.  ഗാന്ധിജി ഉള്‍പ്പടെ പോയ വഴി ആരോഗ്യശാസ്ത്രത്തിനു വിരുദ്ധമാണ്. അദ്ദേഹം പിന്തുടര്‍ന്ന അന്നം ഉപേക്ഷിക്കലിന്‍റെ വഴി ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ചേര്‍ന്നതായിരുന്നില്ല. അദ്ദേഹത്തിന്‍റെ ഔന്നത്യത്തേയും മഹാത്മാവെന്ന അവസ്ഥയേയും പരിപൂര്‍ണ്ണമായി ബഹുമാനിച്ചുകൊണ്ടു തന്നെയാണ് ഇത് പറയുന്നത്.  മഹാന്മാര്‍ തെറ്റ് ചെയ്‌താല്‍ അത് തെറ്റല്ലാതാവുകയും അതിനെ അനുകരിക്കാന്‍ ജനത തയാറാവുകയും ചെയ്യും. അപ്പോഴാണ്‌ തെറ്റുകള്‍ ചെയ്യുന്ന ജനതയെക്കാള്‍ അപകടങ്ങളില്‍ മഹാന്മാരുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്ന ജനത പതിക്കുന്നത്.

✓ ദഹനരസങ്ങളെ നിയന്ത്രിക്കുവാന്‍ ഒക്കെ കഴിവില്ലാത്തവര്‍ അന്നം ഉപേക്ഷിച്ചു ഉപവസിക്കാന്‍ പോകരുത്.  അത് രോഗങ്ങള്‍ ഉണ്ടാക്കും.

നല്ല അറിവുകൾ

നല്ല അറിവുകൾ
1. PAN - permanent account number.
2. PDF - portable document format.
3. SIM - Subscriber Identity Module.
4. ATM - Automated Teller machine.
5. IFSC - Indian Financial System Code.
6. FSSAI(Fssai) - Food Safety & Standards Authority of India.
7. Wi-Fi - Wireless fidelity.
8. GOOGLE - Global Organization Of Oriented Group Language Of Earth.
9. YAHOO - Yet Another Hierarchical Officious Oracle.
10. WINDOW - Wide Interactive Network Development for Office work Solution.
11. COMPUTER - Common Oriented Machine. Particularly United and used under Technical and Educational Research.
12. VIRUS - Vital Information Resources Under Siege.
13. UMTS - Universal Mobile Telecommunicati ons System.
14. AMOLED - Active-matrix organic light-emitting diode.
15. OLED - Organic light-emitting diode.
16. IMEI - International Mobile Equipment Identity.
17. ESN - Electronic Serial Number.
18. UPS - Uninterruptible power supply.
19. HDMI - High-Definition Multimedia Interface.
20. VPN - Virtual private network.
21. APN - Access Point Name.
22. LED - Light emitting diode.
23. DLNA - Digital Living Network Alliance.
24. RAM - Random access memory.
25. ROM - Read only memory.
26. VGA - Video Graphics Array.
27. QVGA - Quarter Video Graphics Array.
28. WVGA - Wide video graphics array.
29. WXGA - Widescreen Extended Graphics Array.
30. USB - Universal serial Bus.
31. WLAN - Wireless Local Area Network.
32. PPI - Pixels Per Inch.
33. LCD - Liquid Crystal Display.
34. HSDPA - High speed down-link packet access.
35. HSUPA - High-Speed Uplink Packet Access.
36. HSPA - High Speed Packet Access.
37. GPRS - General Packet Radio Service.
38. EDGE - Enhanced Data Rates for Globa Evolution.
39. NFC - Near field communication.
40. OTG - On-the-go.
41. S-LCD - Super Liquid Crystal Display.
42. O.S - Operating system.
43. SNS - Social network service.
44. H.S - HOTSPOT.
45. P.O.I - Point of interest.
46. GPS - Global Positioning System.
47. DVD - Digital Video Disk.
48. DTP - Desk top publishing.
49. DNSE - Digital natural sound engine.
50. OVI - Ohio Video Intranet.
51. CDMA - Code Division Multiple Access.
52. WCDMA - Wide-band Code Division Multiple Access.
53. GSM - Global System for Mobile Communications.
54. DIVX - Digital internet video access.
55. APK - Authenticated public key.
56. J2ME - Java 2 micro edition.
57. SIS - Installation source.
58. DELL - Digital electronic link library.
59. ACER - Acquisition Collaboration Experimentation Reflection.
60. RSS - Really simple syndication.
61. TFT - Thin film transistor.
62. AMR- Adaptive Multi-Rate.
63. MPEG - moving pictures experts group.
64. IVRS - Interactive Voice Response System.
65. HP - Hewlett Packard.

Do we know actual full form of some words???
66. News paper =
North East West South past and present events report.
67. Chess =
Chariot, Horse, Elephant, Soldiers.
68. Cold =
Chronic Obstructive Lung Disease.
69. Joke =
Joy of Kids Entertainment.
70. Aim =
Ambition in Mind.
71. Date =
Day and Time Evolution.
72. Eat =
Energy and Taste.
73. Tea =
Taste and Energy Admitted.
74. Pen =
Power Enriched in Nib.
75. Smile =
Sweet Memories in Lips Expression.
76. etc. =
End of Thinking Capacity
77. OK =
Objection Killed
78. Or =
Orl Korec (Greek Word)
79. Bye =♥
Be with you Everytime.

Thursday, 13 April 2017

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള ഹിന്ദു മതത്തിലെ ചില അടിസ്ഥാന ജ്ഞാനങ്ങൾ ☀

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള  ഹിന്ദു മതത്തിലെ
ചില അടിസ്ഥാന ജ്ഞാനങ്ങൾ ☀

🔺 ചോദ്യം
"ഹിന്ദുക്കള്ക്കൊരു മതമുണ്ടോ" ?

🔻ഉത്തരം
ഉണ്ട്. എന്നെന്നും നിലനില്ക്കുന്ന സനാതന ധര്മ്മം അതാണ് മതം

🔺ചോദ്യം
 "മതസ്ഥാപകനണ്ടോ" ?

🔻ഉത്തരം
ഉണ്ട് . സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്

🔺 ചോദ്യം
"ഒരു മത ഗ്രന്ഥമുണ്ടോ?

🔻ഉത്തരം
ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം 📖

☀ ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട് , ഇന്ന് മനുഷ്യന്അറിയാന് സാധിക്കുന്നതില് അതിപുരാതനമായ ഒരുചരിത്രം. 🚩

☀ ഹിന്ദു മതത്തില് എല്ലാം ഉണ്ട്  ഹിന്ദുമതത്തില് ഇല്ലാത്തതൊന്നും മറ്റൊരു
മതത്തിലുമില്ല .
എന്തെന്നാല് ഹിന്ദുമതം 'സനാതനധര്മ്മ'മാണ് .

അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് .

സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക .

" ഒരു മതം സത്യമാണെങ്കില്
എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയില്
ഹിന്ദു മതം എത്രത്തോളം എന്റെതാണോ ,
അത്രത്തോളം നിങ്ങളുടെതുമാണ് " 📖

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ
അടങ്ങിയിരിക്കുന്നു എന്നു നോക്കാം

🚩വേദങ്ങൾ(ശ്രുതി)

--------------------

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
---------------------------------------------

1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,

----------------------------------------------

1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,

---------------------------------------------

1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,

----------------------------------------------

യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a. ശില്പവേദം,
b. അര്‍ത്ഥോപവേദം
__________
🚩ഉപനിഷത്(ശ്രുതി)
---------------------------------------------

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്

--------------------------------------------
🚩ദശോപനിഷത്തുക്കള്‍-
--------------------------------------------

1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം

--------------------------------------------
🚩ഷഡ്ദര്‍ശനങ്ങൾ
--------------------------------------------

1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)

-----------------------

🚩പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്‍

-----------------------
🚩 അഷ്ടാദശപുരാണങ്ങൾ
---------------------------

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
-------------------
🚩ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
--------------

🚩രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍

1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------

🚩മഹാഭാരതത്തിലെ 18പര്‍വ്വങ്ങള്‍.

----------------

1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

---------------------------------------
🚩ശ്രീമദ് ഭഗവത് ഗീത
--------------------------------------

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')

രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)

1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് 🚩

ഇവിടം കൊണ്ട് തീരുന്നതല്ല ഹിന്ദുമതം

സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ് , ആയതിനാൽ ഉപമിക്കാനോ .. തർക്കിക്കിനോ.. ഹിന്ദു മതത്തിന്റെ ഏഴയലത്ത് ആരും വരില്ല!
സ്വ ധർമ്മത്തെ അറിയൂ.. പ്രചരിപ്പിക്കൂ... 🚩

ചിദംബര രഹസ്യം

ചിദംബര രഹസ്യം

ⓂⓂⓂⓂⓂⓂⓂ

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു  മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ  തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും  ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി  41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ  ഒമ്പതു  ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌  21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത്  മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ  എണ്ണമാണ് ( 15x 60x24 =21600).

ഈ  21600  സ്വര്‍ണ്ണ തകിടുകള്‍  ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ  ആണികള്‍ കൊണ്ടാണ്. ഇതു  മനുഷ്യ ശരീരത്തിലെ  ആകെ  നാഡികള്‍ക്ക്  തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ  ആകൃതിയെ  പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം.   ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന  നാലു തൂണുകള്‍   നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍  ഉണ്ട്. ഇവ  28  അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു.   ഈ   സ്തംഭങ്ങള്‍     64+64  തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു.  ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍  മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു  കലശങ്ങള്‍  നവവിധമായ ശക്തി / ചൈതന്യങ്ങളെ  പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു  സ്തംഭങ്ങള്‍  ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18  പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം”  എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന്  ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന  ഗവേഷണ നിരീക്ഷണങ്ങള്‍   എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍  ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

ഓം നമഃശിവായ
💐💐💐💐💐💐

Monday, 10 April 2017

നമ്മുടെ പൈതൃകം

നമ്മുടെ പൈതൃകം

✨🇮🇳✨🇮🇳✨🇮🇳✨🇮🇳✨

ഓരോ ""ഭാരതീയ""നെയും ✨""അഭിമാനം""✨ കൊള്ളിക്കുന്ന ഈ അറിവുകള്‍:

🙏🏻1. 👉""ചെസ്സ്"" കളിയുടെ കണ്ടെത്തൽ നമ്മുടെ ഭാരതത്തിലായിരുന്നു.

🙏🏻2. ചരിത്രത്തിലിന്നു വരെ 👉""നമ്മുടെ ഭാരതം"" മറ്റു രാജ്യങ്ങളിൽ 👉""ആധിപത്യം"" സ്ഥാപിക്കുവാൻ ശ്രമിച്ചിട്ടില്ല.

🙏🏻3. അമേരിക്കൻ 👉""ജീമോളോജി""ക്കൽ വകുപ്പിന്റെ കണ്ടെത്തൽ പ്രകാരം 👉1896 വരെ ഭാരതം മാത്രമായിരുന്നു ഒരു 🇮🇳✨ഹീറോ✨🇮🇳 പദവിയുള്ള ഏക 👉""രാജ്യം""

🙏🏻4. ""17 ആം ദശകം"" വരെ ഭാരതം 👉✨""ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു""✨. ആയതു കൊണ്ടാണ് അന്നൊക്കെ
✨സ്വർണ്ണ കിളി✨യായി 👉✨""ഭാരതം""✨ അറിയപ്പെട്ടിരുന്നതും

🙏🏻5. നമ്മുടെ ഭാരതത്തിലാണ് 👉"""ശ്രീ ആര്യ ഭട്ട"""യുടെ 👉"പൂജ്യം " എന്നതിലൂടെ 👉""ആദ്യമായി സംഖ്യാ പദ്ധതി"" ആവിഷ്ക്കരിച്ചത് .

🙏🏻6. 👉""ആറായിരം"" (6000 years) വർഷം മുൻപ് 👉""സിന്ധ് നദി"" തടത്തിൽ വച്ചായിരുന്നു 👉""നാവിക വിദ്യ""യുടെ കണ്ടെത്തലിന് തുടക്കം കുറിച്ചത്.

🙏🏻7. പ്രാചീന 👉✨""ഭാരതീയ വിദ്യാ കേന്ദ്രം""✨ എന്നറിയപ്പെടുന്ന 👉""ലോകത്തിലെ ആദ്യത്തെ വിശ്വ വിദ്യാലയമായ"" ✨""തക്ഷശില""✨ സ്ഥാപിച്ചത് 👉""ബി.സി.700 ""ൽ ഭാരതത്തിലായിരുന്നു. ഇപ്പോൾ ഈ പ്രദേശം 👉പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്ന് 32 കി.മീ. വ.കിഴക്കുള്ള 👉ഭീർ കുന്നിലാണ് .

🙏🏻8. എല്ലാ ഭാഷകളുടെയും 👉✨""ജനനി""✨ എന്ന് വിശ്വസിക്കുന്ന 👉""സംസ്കൃതം"" ഭാഷ പിറന്നത് നമ്മുടെ ✨ഭാരത✨ത്തിലായിരുന്നു.

🙏🏻9. 👉""അഞ്ചാം ദശക""ത്തിൽ തന്നെ നമ്മുടെ 👉✨""ഭാസ്കരാചാര്യൻ"" ✨ ഭൂമിക്ക് 👉""സൂര്യനെ"" വലം വയ്ക്കുവാൻ 👉✨"""365.258753484"""✨  ദിവസമാണെന്ന് കണ്ടെത്തി!! അതായത് 👉""ന്യൂട്ടന്റെ"" 👉""മുതു മുത്തച്ചന്"" പോലും ജനിക്കുന്നതിനും മുൻപ്.!!

🙏🏻10. പ്രകൃതി ചികിത്സയായ 👉✨"ആയുർവേദ"✨ ത്തിന്റെ ഉത്ഭവം നമ്മുടെ ഭാരതത്തിലായിരുന്നു
 .

🙏🏻11. 👉""ചാണക്യനി""ലൂടെ 👉""അർത്ഥശാസ്ത്രത്തിന്റെ"" 👉ഉത്ഭവവും നമ്മുടെ ഭാരതത്തിൽ തന്നെയായിരുന്നു .

🙏🏻12. വിശ്വത്തിൽ(WORLD) 👉""ഏറ്റവും പുരാതന പുസ്തകം"" എന്നറിയപ്പെടുന്ന ✨"വേദം"✨ ഭാരതത്തിൽ.

🙏🏻13. 👉""മാനവരാശി""യുടെ 👉""വികാസം"" തുടക്കം കുറിച്ചത് ഭാരതത്തിൽ.

🙏🏻14. 👉✨""വിജ്ഞാന""ത്തിന്റെ 👉""വികാസം"" തുടക്കം കുറിച്ചത് ഭാരതത്തിൽ.

🙏🏻15. 👉✨ആചാര മര്യാദ✨കളുടെ വികാസം തുടക്കം കുറിച്ചത് ഭാരതത്തിൽ.

🙏🏻16. 👉""ബാറ്ററി"" നിർമ്മാണത്തിന്റെ വിധി ആവിഷ്ക്കാരം 👉✨(അഗസ്ത്യ സംഹിത )✨  നടത്തിയത് 👉✨""അഗസ്ത്യ മുനിയായിരുന്നു""✨  .....അതായത് 👉""ബെഞ്ചമിൻ
ഫ്റെന്ക്ളി""നെക് 👉""പൂജാതനാകുന്നതിനു"" എത്രയോ മുൻപ്.

🙏🏻17. ലോകത്തിൽ 👉✨""ആദ്യമായി""✨  👉""വ്യാകരണ രചന"" നടത്തിയത് 👉ഭാരതത്തിലെ മഹർഷി 👉✨""പാണിനി""✨  യായിരുന്നു.

🙏🏻18. ലോകം അംഗീകരിച്ച 👉""ജനാതിപത്യ""ത്തിന്റെ 👉""ജന്മം"" 👉""നമ്മുടെ ഭാരത""ത്തിൽ വച്ചായിരുന്നു.

🙏🏻19. ലോകത്തിലെ ✨ഏറ്റവും പഴക്കം ചെന്ന നഗരം✨
 🌟"കാശി"🌟 സ്ഥിതി ചെയ്യുന്നത് ഭാരതത്തിൽ.

🙏🏻20. ഭാരതത്തിൽ വച്ചായിരുന്നു 👉✨""ഋഷി സുശ്രുതൻ""✨ ലോകത്തിലെ 👉ആദ്യത്തെ 👉""പ്ളാസ്റ്റിക്ക് സർജറിക്ക് """ ആവിഷ്കാരം കുറിച്ചത്.

🙏🏻21. ലോകത്തിലെ 👉പഴക്കം ചെന്ന 👉✨""സനാതന ധർമ്മം""✨
നമ്മുടെ 👉✨""ഭാരത""✨ ത്തിൽ.

👉അഭിമാനിക്കുന്നു ഒരു 🌟🇮🇳""ഭാരതീയനായതിൽ""🇮🇳🌟

🇮🇳🌟🇮🇳🌟🇮🇳🌟🇮🇳🌟🇮🇳

Saturday, 4 March 2017

SOMNATH TEMPLE

HINDUISM - SOMNATH TEMPLE

ഇത് കാണുംപോൾ എന്താണ് നിങ്ങളുടെ മനസ്സിൽ വരുന്നത്? സത്യത്തിൽ മഹാദേവന്റെ മധുര പ്രതികാരമോർത്ത് മനസ്സ് നിറഞ്ഞു ഉറക്കെ ഉറക്കെ ചിരിക്കണം..

1951ലാണ് ദ്വാദശ ജ്യോതിർ ലിംഗങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ജുനാഗഡിലുള്ള സോമനാഥ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണം പൂർത്തിയായത്.
1024ൽ വന്ന മുഹമ്മദ് ഗസ്‌നി മുതൽ 1707ൽ അധികാര മൊഴിഞ്ഞ ഔറംഗസേബ് വരെയുള്ള ഇസ്‌ലാമിക ഭരണാധികാരി കളാൽ 17 തവണ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും അത്ര തന്നെ തവണ പുനരുദ്ധരിക്ക പ്പെടുകയും ചെയ്ത അനശ്വര ക്ഷേത്രമാണ് സോമനാഥം.
1665ൽ ക്ഷേത്രം തകർത്ത് തരിപ്പണ മാക്കിയിട്ടും തൃപ്തി വരാതെ, ഇനിയൊരിക്കൽ കൂടി പുനർനിർമിക്കാൻ പ്രദേശത്തെ ഹിന്ദുക്കൾ ശ്രമിച്ചാൽ ഒരു മൺതരി പോലും ബാക്കി വെയ്ക്കാതെ ക്ഷേത്ര നഗരിയായ പ്രഭാസ് പട്ടണത്തെ തന്നെ ഇല്ലായ്മ ചെയ്തു കളയേണ്ടതാണ് എന്ന്, 1702ൽ ഔറംഗസേബ് കൽപ്പന പുറപ്പെടുവിക്കുക പോലും ചെയ്തിരുന്നു.
1947ൽ ബ്രിട്ടീഷ് രാജ് അവസാനിച്ചപ്പോൾ പാകിസ്‌‌ഥാനോടൊപ്പം ചേരാൻ തീരുമാനിച്ച ബാബി നവാബിനെതിരെ കലാപം ചെയ്ത ജുനാഗഡിലെ ജനങ്ങൾക്ക് ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേൽ നൽകിയ ഉറപ്പ് അന്ന് തകർക്കപ്പെട്ട ആ സോമനാഥ ക്ഷേത്രം ഇന്ത്യൻ ഗവൺമെന്റ് തന്നെ പുനർനിർമിച്ചു നൽകും എന്നതായിരുന്നു.
പാകിസ്ഥാനുമായി ഒരു കരയതിർത്തി പോലും പങ്കിട്ടിരുന്നില്ലാത്ത ജുനാഗഡിനെ, കടൽ മാർഗ്ഗം തങ്ങൾക്ക് പാകിസ്ഥാനുമായി ബന്ധപ്പെടാമല്ലോ എന്ന വാദത്തിൽ പാകിസ്ഥാനോട് ചേർത്ത് നവാബ് മഹബത്ത് ഖാൻജി മൂന്നാമൻ ഉടമ്പടിയിൽ ഏർപ്പെട്ടപ്പോൾ, അതിനെതിരെ ജുനാഗഡിന്റെ ആകെ ജനസംഘ്യയുടെ 96% വരുന്ന ഹിന്ദുക്കൾ പ്രക്ഷോഭത്തിനിറങ്ങുക യാണുണ്ടായത്.
നവാബിന്റെ തീരുമാനം തങ്ങൾക്ക് ബാധകമല്ലെന്നും, തങ്ങൾ ഇന്ത്യയുടെ തന്നെ ഭാഗമാണെന്നും പ്രഖ്യാപിച്ച മംഗ്രോളിലും മാനവദാറിലും ബബരിയാവാദിലു മൊക്കെ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ ജുനാഗഡി ജനതയുടെ പോരാട്ടത്തിന് ശക്തമായ പിന്തുണ നൽകി.
അണ പൊട്ടിയ ജന രോഷത്തിനെതിരെ പിടിച്ചു നിൽക്കാനാവാത്ത നവാബിന് അധികം വൈകാതെ തന്നെ പാകിസ്ഥാനിലേക്ക് ഓടി പോവേണ്ടി വന്നു.
1947 നവംബർ 12ന് ജുനാഗഡ് സന്ദർശിച്ച സർദാർ പട്ടേൽ അവിടെ വെച്ച് സോമനാഥ ക്ഷേത്ര നിർമ്മാണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
1948 ഫെബ്രുവരിയിൽ നടന്ന ഹിത പരിശോധനയിൽ ജുനാഗഡിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗ മാവാനുള്ള തീരുമാനം ഏകകണ്ഠമായി പ്രഖ്യാപിച്ചു.

തുടർന്ന് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമായി സർദാർ പട്ടേലും കെ.എം. മുൻഷിയും അടങ്ങുന്ന സംഘം മഹാത്മാ ഗാന്ധിയെ സന്ദർശിക്കുക യുണ്ടായി.
പദ്ധതിക്ക് എല്ലാ വിധത്തിലുള്ള ആശംസകളും അർപ്പിച്ച ഗാന്ധി, അതിൽ പങ്കെടുക്കാൻ അനുവദിക്കുക യാണെങ്കിൽ തനിക്കത് വലിയ അഭിമാനമാവു മെന്ന് വരെ അവരോട് പറഞ്ഞു. എന്നാൽ ക്ഷേത്ര നിർമ്മാണത്തിന്റെ ചിലവ് സർക്കാർ വഹിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് വിയോജിപ്പായിരുന്നു.
ക്ഷേത്രം നിർമ്മിക്കേണ്ടത് ഗവൺമെന്റ് അല്ലെന്നും, രാജ്യത്തെ ഹിന്ദുക്കൾ സ്വന്തം ചിലവിൽ തന്നെ യാണെന്നും, അങ്ങനെ ചെയ്താലേ ജുനാഗഡിലെ ഹിന്ദു ജനതയുടെ സ്വാഭിമാനം വീണ്ടെടുക്കാനാവൂ എന്നും അദ്ദേഹം വാദിച്ചു.
ഗാന്ധിയുടെ നിർദ്ദേശം സ്വീകരിച്ച പട്ടേൽ ക്ഷേത്ര നിർമ്മാണം സർക്കാർ മേൽനോട്ടത്തിൽ നടത്താനും, അതിന് ആവശ്യമായ ചിലവ് രാജ്യത്തെ ഹിന്ദുക്കളിൽ നിന്ന് പിരിച്ചെടുക്കാനും, പദ്ധതിയുടെ നേതൃത്വം ഗാന്ധിയെ തന്നെ ഏൽപ്പിക്കാനും തീരുമാനിച്ചു.
പക്ഷെ ഏതാനും മാസങ്ങൾക്കുള്ളിൽ മഹാത്മാ ഗാന്ധി വെടിയേറ്റു മരിക്കുകയുണ്ടായി. തുടർന്ന് ക്ഷേത്ര നിർമ്മാണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത പട്ടേൽ, 1950 ഒക്ടോബർ മാസത്തിൽ പഴയ ക്ഷേത്രാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്റെയും, അവിടെ നിർമിക്കപ്പെട്ടിരുന്ന പള്ളി ഏതാനും കിലോമീറ്ററുകൾ അപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കുന്ന തിന്റെയു മൊക്കെ മേൽനോട്ടം നേരിട്ട് നിർവഹിക്കുകയായിരുന്നു.
അതേ വർഷം ഡിസംബറിൽ പട്ടേൽ കൂടി മരണപ്പെട്ടതോടെ പദ്ധതിയുടെ ഉത്തരവാദിത്വം പൂർണ്ണമായും കെ.എം. മുൻഷിയുടെ ചുമലിലായി.
ജവാഹർലാൽ നെഹ്‌റു മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന മുൻഷിയെ സംബന്ധിച്ചിടത്തോളം ജുനാഗഡിലെ ജനങ്ങൾക്ക് പട്ടേൽ നൽകിയ പ്രതിജ്ഞ നിറവേറ്റുക എന്നത് ഏറ്റവും സന്തോഷകരമായ കർമ്മമായിരുന്നു.
ആ മഹാ മനീഷിയുടെ ദൃഢനിശ്ചയം ഒന്ന് കൊണ്ട് മാത്രമാണ് സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം യാഥാർഥ്യമായത്.

എന്നാൽ ഗാന്ധിയും പട്ടേലും മരണപ്പെട്ടതോടെ പ്രധാനമന്ത്രി നെഹ്‌റുവിന് ക്ഷേത്ര നിർമ്മാണ ത്തോടുള്ള സമീപനം മാറുകയും ഇഷ്ടക്കേട് മറനീക്കി പുറത്ത് വരികയും ചെയ്തു.

1951ന്റെ തുടക്കത്തിലെ ഒരു മന്ത്രിസഭാ യോഗത്തിനിടെ കെ.എം. മുൻഷിയോട്, "ഡോക്ടർ മുൻഷി, സോമനാഥ ക്ഷേത്രം പുനരുദ്ധരിക്കാനുള്ള നിങ്ങളുടെ പദ്ധതിയോട് എനിക്കൊട്ടും യോജിപ്പില്ല. അത് ഹിന്ദു റിവൈവലിസം ആണ്." എന്ന് നെഹ്‌റു തുറന്നടിച്ചു. ഒരക്ഷരം മറുത്ത് പറയാതെ മുൻഷി അന്നാ മന്ത്രിസഭാ യോഗത്തിൽ അക്ഷോഭ്യനായിരുന്നു.
യോഗം പൂർത്തിയാക്കി തന്റെ വസതിയിൽ മടങ്ങിയെത്തിയ ശേഷം സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം എന്ത് കൊണ്ട് പ്രധാനമാണെന്നും, അതിന്റെ നേതൃസ്ഥാനം വഹിക്കുന്നതിൽ തനിക്കെന്ത് കൊണ്ട് ഏറെ അഭിമാനമുണ്ടെന്നും, ആ പദ്ധതി ഹിന്ദു റിവൈവലിസം ആണെങ്കിൽ അത്തരമൊരു ഹിന്ദു റിവൈവലിസം എന്തു കൊണ്ട് ഈ രാജ്യത്തിന് ആവശ്യ മാണെന്നും വിശദീകരിച്ചു കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നെഹ്‌റുവിന് ഒരു നീണ്ട കത്തെഴുതി.
പിന്നീട് "പിൽഗ്രിമേജ് ടു ഫ്രീഡം" എന്ന അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആ കത്ത് വായിച്ച വി.പി. മേനോൻ മുൻഷിക്കെഴുതിയത്  "അങ്ങ് മുന്നോട്ടു വെച്ച കാഴ്ചപ്പാടുകൾക്കായി ജീവിക്കാനും, വേണ്ടി വന്നാൽ മരിക്കാനും, വ്യക്തിപരമായി ഞാൻ ഒരുക്കമാണ്" എന്നായിരുന്നു.
അങ്ങനെ നെഹ്രുവിന്റെ എതിർപ്പിനേയും മറികടന്നു കൊണ്ടാണ് ഇച്ഛാശക്തിയുടെ ആളവതാരമായ കെ.എം. മുൻഷി 1951ൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്.

പുനർനിർമ്മിച്ച ക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ കർമ്മം നിർവഹിക്കാനായി നിശ്ചയിച്ചിരുന്നത് രാഷ്ട്രപതി യായിരുന്ന ഡോക്ടർ രാജേന്ദ്ര പ്രസാദിനെ ആയിരുന്നു.

എന്നാൽ മന്ത്രിസഭയുടെ നിർദ്ദേശാനുസരണം മാത്രം പ്രവർത്തിക്കാൻ ബാധ്യസ്ഥനായ രാഷ്ട്രപതിയെ, ഒരു ഹിന്ദു ക്ഷേത്രത്തിലെ വിശ്വാസ പരമായ കർമ്മങ്ങൾക്ക് രാഷ്ട്രത്തിന്റെ പ്രഥമ പൗരൻ നേതൃത്വം നൽകുന്നത് ഭരണഘടനയിലെ മതേതര തത്വങ്ങൾക്ക് വിരുദ്ധമാണ് എന്ന് വാദിച്ച്, ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് നെഹ്‌റു വിലക്കി.

സ്വാതന്ത്രാനന്തര ഭാരതത്തിൽ ആദ്യമായി ഓരോ റംസാൻ മാസത്തിലും ജന്തർ മന്തറിലെ കോൺഗ്രസ് ഓഫീസിൽ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്ന ഇഫ്താർ വിരുന്നുകൾ സംഘടിപ്പിച്ച് രാജ്യത്ത് 'പൊളിറ്റിക്കൽ ഇഫ്താർ കൾച്ചർ' തുടങ്ങി വെച്ച നെഹ്‌റു, ഉത്തർ പ്രദേശിലെ ദിയോബന്ദ് ദാറുൽ ഉലൂമിന് ഹൈദരാബാദ് നവാബ്‌ നൽകിയിരുന്ന ആയിരം രൂപയുടെ വാർഷിക ഗ്രാന്റ്, ജാമിയത് ഉലൂമിന്റെ പ്രകടമായ മത പക്ഷപാതിത്വത്തത്തെ അവഗണിച്ച് കൊണ്ട്, സർക്കാർ വകയായി തുടർന്നു കൊണ്ടു പോകാനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന കാര്യ മന്ത്രാലയത്തിന് കത്തെഴുതിയ അതേ നെഹ്‌റു,

ആ നെഹ്‌റുവാണ് ഒരു ഘട്ടത്തിൽ പാകിസ്താനിടൊപ്പം ചേരുക പോലും ചെയ്ത ജുനാഗഡ് സ്റ്റേറ്റിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി മാറ്റിയ മഹാ നയതന്ത്രത്തിന്റെ ഭാഗമായി പ്രദേശത്തെ ജനങ്ങൾക്ക് നൽകിയൊരു ഉറപ്പ് പാലിക്കുമ്പോൾ മാത്രം രാജ്യത്തിന്റെ മതേതര തത്വങ്ങൾ തകർന്നു പോവുമെന്ന് ആശങ്കപ്പെട്ടത്.

ആ ആശങ്കയിൽ ആത്മാർത്ഥതയുടെ തരിമ്പ് പോലും കാണാത്തത് കൊണ്ടാവണം, നെഹ്രുവിന്റെ വിലക്കിനെ ലംഘിച്ചു കൊണ്ട് ഡോക്ടർ രാജേന്ദ്ര പ്രസാദ് സോമനാഥ ക്ഷേത്രത്തിന്റെ ഉൽഘാടന സമ്മേളനത്തിൽ പങ്കെടുക്കുകയും, അവിടുത്തെ ജ്യോതിർലിംഗത്തിന്റെ പ്രാണ പ്രതിഷ്ഠാ കർമ്മം സ്വയം നിർവഹിക്കുകയും ചെയ്തു.

വിവാദമായ ഹിന്ദു കോഡ് ബില്ലിന് അംഗീകാരം നൽകാൻ വിസമ്മതിച്ചത് മുതൽ തന്റെ കണ്ണിലെ കരടായി മാറിയിരുന്ന രാഷ്‌ട്രപതി, തന്റെ അഭിപ്രായം മാനിക്കാതെ ക്ഷേത്ര കർമ്മത്തിൽ പങ്കെടുക്കുക കൂടി ചെയ്തതിലുള്ള നെഹ്രുവിന്റെ അമർഷം, അക്കാലത്തെയൊരു പരസ്യമായ രഹസ്യമായിരുന്നു.

രാജേന്ദ്ര പ്രസാദിന് രാഷ്ട്രപതി പദവിയിൽ രണ്ടാമൂഴം നിഷേധിച്ചു കൊണ്ട് ഉപരാഷ്ട്രപതിയായിരുന്ന എസ്. രാധാകൃഷ്ണനെ ആ സ്ഥാനത്തേക്ക് ഉയർത്താനുള്ള നെഹ്രുവിന്റെ ശ്രമം കോൺഗ്രസ് പാർലമെന്ററി പാർട്ടി ഇടപെട്ട് പരാജയ പ്പെടുത്തിയ തൊക്കെ ചരിത്രമാണ്.

അവിടെ നിന്നാണ് നമ്മൾ തുടങ്ങിയത്.
മതേതരത്വ മെന്നത് ഹിന്ദു വിരുദ്ധതയാണ് എന്ന് ആത്മാർത്ഥമായി വിശ്വസിച്ചിരുന്ന ഒരു ഭരണാധികാരിയിൽ നിന്ന്.

സോമനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിർവഹിക്കാൻ അപേക്ഷിച്ച് കൊണ്ട് തന്നെ സമീപിച്ച ശ്രീമാൻ മുൻഷിയോട് ഡോക്ടർ പ്രസാദ് പറഞ്ഞത്, "ഇതൊരു മുസ്ലിം പള്ളിയുടെയോ ക്രിസ്ത്യൻ ചർച്ചിന്റെയോ ഉത്ഘാടന കർമ്മം ആയിരുന്നെങ്കിലും ഞാൻ സന്തോഷത്തോടെ വരുമായിരുന്നു. എന്തെന്നാൽ നമ്മുടെ രാജ്യത്തിന്റെ മതേതരത്വം മത നിരാസമോ മത നിരപേക്ഷതയോ അല്ല, സർവ്വ മത സമഭാവമാണ്." എന്നായിരുന്നു. ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ കൂടിയായിരുന്ന രാജേന്ദ്ര പ്രസാദ് പറഞ്ഞത് തത്വത്തിൽ കൃത്യവുമായിരുന്നു.
എന്നാൽ പ്രയോഗതലത്തിൽ ഒരിക്കലും ഇന്ത്യൻ മതേതരത്വം അതായിരുന്നില്ല എന്നതാണ് സത്യം.
അത് നഗ്നമായ ന്യൂനപക്ഷ പ്രീണനവും മറയില്ലാത്ത ഭൂരിപക്ഷ താഡനവും ആണെന്നാണ് ആദ്യ പ്രധാനമന്ത്രി മുതൽ നടപ്പാക്കി കാണിച്ചു തന്നത്.*
അത് കൊണ്ടാണ് അന്ന് പോലും ഇഫ്‌താർ വിരുന്നും ദിയോബന്ധ് ഗ്രാന്റുമൊക്കെ തികച്ചും മതേതര മായിരുന്നപ്പോഴും, സോമനാഥ ക്ഷേത്രത്തിലെ ജ്യോതിർലിംഗ പ്രതിഷ്ഠ മാത്രം ഒട്ടുമേ പ്രോത്സാഹിപ്പിക്കരുതാത്ത വർഗ്ഗീയ ചടങ്ങായിരുന്നത്.
ആനന്ദിന്റെ 'ആൾക്കൂട്ടം' എന്ന നോവലിലെ ഒരു കഥാപാത്രം, "നമ്മുടെ അടിമത്തം ഭൗതീകം എന്നതിലുപരി മാനസികമാണ്. ഇവിടെ യഥാർത്ഥത്തിൽ ഉണ്ടാവേണ്ടിയിരുന്നത് വൈദേശിക ഭരണത്തിൽ നിന്ന് ഒരു ഭൂപ്രദേശത്തെ സ്വതന്ത്രമാക്കാനുള്ള സമരമായിരുന്നില്ല, മാനസിക അടിമത്തത്തിൽ നിന്ന് ഒരു ജനതയെ മോചിപ്പിക്കാനുള്ള മുന്നേറ്റമായിരുന്നു. നാം നേടിയത് സ്വാതന്ത്ര്യമല്ല, സ്വരാഷ്ട്രം മാത്രമാണ്" എന്നൊരു വാചകം പറയുന്നതായി ഓർമ്മയിലുണ്ട്.
സ്വാതന്ത്ര്യമെന്നത് നിശ്ചയമായും ഒരു ദേശത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല. വിദേശി പോയപ്പോഴും കൂടെ പോവാത്ത വിധേയ യുക്തി നമ്മുടെ ഉള്ളിൽ തുടരുന്നിടത്തോളം,
വൈദേശിക മായതെല്ലാം ശ്രേഷ്ടവും ഭാരതീയ മായതെല്ലാം മ്ലേച്ഛവും എന്ന അടിമ മനസ്ഥിതിയിൽ നിന്ന് നാം മോചിതരാവാത്തിടത്തോളം, സ്വന്തം ധർമ്മത്തെയും മൂല്യങ്ങളെയും സംസ്കാരത്തേയും കുറിച്ചുള്ള അപകർഷതാ ബോധത്തെ കുടഞ്ഞെറിഞ്ഞു നാം സ്വാഭിമാനികൾ ആവാത്തിടത്തോളം,
നമ്മുടെയീ സ്വാതന്ത്ര്യം അപൂർണ്ണമാണ്. അത് കൊണ്ടാണ് നൂറ്റാണ്ടുകളുടെ അടിമത്തം അടിച്ചേൽപ്പിച്ച അപകർഷതാ ബോധത്തെ പൊരുതി തോൽപ്പിച്ച് സ്വന്തം പഴമയിലും പാരമ്പര്യത്തിലും പൈതൃക ത്തിലുമുള്ള ഈ ജനതയുടെ ആത്മ വിശ്വാസത്തെയും അഭിമാനത്തെയും തിരിച്ചു പിടിക്കുന്നത് കൂടി നമ്മുടെ സ്വതന്ത്ര സമരത്തിന്റെ തന്നെ ഭാഗ മാവുന്നത്.

ഇന്ത്യൻ സ്വതന്ത്ര മുന്നേറ്റം 1947 ഓഗസ്റ്റ് 15ന് അർദ്ധരാത്രിയോടെ കൂടി അവസാനിച്ച സംരംഭമല്ല,
അതിന്നും തുടർന്നു പോരുന്ന സമരമാണ്.

ആ സമരത്തിൽ നാം ബഹുദൂരം മുന്നേറിയിരിക്കുന്നു എന്നതാണ് സ്വയം "ഇന്ത്യയിലെ അവസാന ബ്രിട്ടീഷ് ഭരണാധികാരി" എന്ന് വിശേഷിപ്പിച്ച ആദ്യ പ്രധാനമന്ത്രിയിൽ നിന്ന് "ഞാനൊരു ഹിന്ദുവാണ്. ഞാനൊരു ദേശീയവാദിയുമാണ്. അതിനാൽ നിങ്ങളെന്നെയൊരു ഹിന്ദു ദേശീയവാദി എന്ന് വിളിച്ചാലും എനിക്കതിലൊരു വിരോധവുമില്ല" എന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച പതിനാലാം പ്രധാനമന്ത്രിയിലേക്ക് നാം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നത് വ്യക്തമാക്കുന്നത്.
ജ്യോതിർലിംഗ പ്രതിഷ്ഠക്ക് പുറപ്പെടാൻ ഒരുങ്ങിയ രാഷ്ട്രപതിയെ തടയുമ്പോൾ നെഹ്‌റു ഇരുന്ന അതേ കസേരയുടെ ഇന്നത്തെ അവകാശി മഹാശിവരാത്രി നാളിൽ കോയമ്പത്തൂരിൽ നിന്ന് മഹാദേവ മാഹാത്മ്യം ലോകത്തോട് വിളിച്ചു പറയുന്നത് അതേ മുന്നേറ്റത്തിന്റെ ഭാഗമാണ്.

തന്റെ പ്രാണ പ്രതിഷ്ഠക്ക് പോലും തടസ്സമായി നിന്ന ഇവിടുത്തെ കപട മതേതരത്വത്തോടുള്ള സോമനാഥന്റെ മധുര പ്രതികാരം, രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി ലോകത്തിന് സമർപ്പിച്ച ആദിയോഗി യായി തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ നമ്മളോരോരുത്തരും മനസ്സ് നിറഞ്ഞു ചിരിക്കുക തന്നെയാണ് വേണ്ടത്.

എന്തെന്നാൽ, സ്വാതന്ത്ര്യം എന്നതിന്റെ ശരിയായ അർത്ഥത്തിലേക്ക് ഈ നാട് ഉറച്ച കാൽവെയ്പ്പു കളോടെ നടന്നടുക്കുന്ന തിന്റെ നേർചിത്രം കൂടിയാണിത്.

Friday, 3 March 2017

ഗംഭീരമായ വരികൾ

(എഴുതിയത് ആരെന്നറിയില്ല ,
ഗംഭീരമായ വരികൾ)

ഒരു ജന്മം
കരിങ്കാക്കയായ്‌ പറക്കണം,
കയ്യടി വാങ്ങണം,
ബലിച്ചോർ തിന്നണം,
കൂടിനു കാവലിരിക്കണം,
കള്ളക്കുയിലിന്റെ കരണത്തടിക്കണം.

ഒരു ജന്മം
സൗമ്യയായ്‌ ജനിക്കണം,
ആയുധം കരുതണം,
ഗോവിന്ദചാമിയെ കാണണം,
സൗമ്യത വെടിഞ്ഞൊരു രുദ്രയായ്‌ മാറണം,
അവനെ കൊല്ലണം.

പിന്നൊരു ജന്മം
പലസ്തീൻ ബാലനായി തീരണം,
ഒരു കവണ വാങ്ങണം,
ഇസ്രയേൽ ടാങ്കിനെ‌ കല്ലെറിയണം,
തലയുയർത്തി നിൽക്കണം,
വെടിയേറ്റ്‌  വാങ്ങണം,
ഗാസയിൽ എൻ ചോര വീഴണം.

ഇനിയൊരു ജന്മം
പള്ളിക്കൂട മുറ്റത്തെ മാവായി വളരണം,
തണലൊരുക്കണം,
കലപില കേൾക്കണം,
കല്ലേറു കൊള്ളണം,
കനിയൊന്നു കനിയണം,
വെട്ടേറ്റ്‌ മറിയണം.

അവസാന ജന്മം
വീണ്ടും ഞാൻ തന്നെയാവണം,
അച്ഛന്റെ കൂടെ ഉത്സവം കാണണം,
തെറ്റ്‌ തിരുത്തണം,
ചിലരോട്‌ മാപ്പ്‌ ചോദിക്കണം,‌
പറയാൻ മറന്ന പ്രണയം പറയണം,
മരിക്കണം.
=============

അല്ല മൊതലാളി, അപ്പോ ഈ ജന്മം..?

ഓഹ്‌..റിസ്ക്‌ എടുക്കാൻ മേലാടാ ഉവേ..

നല്ലൊരു ജോലി ഒപ്പിക്കണം,
ഒരു പെണ്ണ് കെട്ടണം,
ഒരു വീട്‌ പണിയണം,
സുഖമായി ജീവിക്കണം,
ഇടക്ക്‌ ഇങ്ങനെ
ചുമ്മാ ഡയലോഗടിക്കണം!!!
😂😝

അദ്‌ഭുത ഇന്ത്യ

അദ്‌ഭുത ഇന്ത്യ


@  ഇന്ത്യയിൽ, പെൺകുട്ടികളെ പഠിപ്പിക്കാൻ പത്തു കാശ് ചെലവാക്കില്ല , കെട്ടിച്ചു വിടാൻ എത്ര വേണമെങ്കിലും ഇറക്കും .


@  ഇന്ത്യയിൽ, പോലീസുകാരനെ കണ്ടാൽ പേടിയാണ്, സുരക്ഷിതത്വമല്ല തോന്നുക .


@  ഇന്ത്യയിൽ, സ്ത്രീധനമെന്ന സാമൂഹിക തിന്മയെപ്പറ്റി 1500 വാക്കുകളിൽ ഘോരഘോരമെഴുതി I A S വാങ്ങുന്നവർ അടുത്ത കൊല്ലം പത്രപ്പരസ്യമിടും , ഒരു കോടിയെങ്കിലും സ്ത്രീധനം കിട്ടാൻ .


@  ഇന്ത്യക്കാർ വളരെ ലജ്ജാശീലരും മിതഭാഷികളും സംരക്ഷിതരുമാണ് . പക്ഷെ , എണ്ണത്തിൽ 121 കോടി ആയി എന്ന് മാത്രം .


@  ഇന്ത്യയിൽ , വരവീഴാത്ത ഗൊറില്ല ഗ്ലാസ്സുള്ള സ്മാർട് ഫോണിലും സ്‌ക്രീൻ ഗാർഡ് ഒട്ടിയ്ക്കും . പക്ഷെ , തലയിൽ ഹെൽമെറ്റ് വയ്ക്കില്ല .

@  ഇന്ത്യയിൽ, പേരിനെക്കാൾ പ്രധാനം പേരിനൊപ്പം വരുന്ന ജാതിയാണ് .


@  ഇന്ത്യയിൽ, എല്ലാർക്കും തിരക്കാണ് . ആരും സമയത്തിന് എത്തുകയും ഇല്ല .


@  ഇന്ത്യയിൽ , മോശം സിനിമകൾ കളക്ഷൻ റിക്കാർഡുകൾ ഭേദിയ്ക്കും .


@  ഇന്ത്യയിൽ , മേരി കോം ആയി അഭിനയിച്ച പ്രിയങ്ക ചോപ്രയ്ക്ക് മേരി കോം ജീവിതകാലം മുഴുവൻ സമ്പാദിച്ചതിനെക്കാളും പ്രതിഫലം കിട്ടും .


@  ഇന്ത്യയിൽ, അപരിചിതരോട് സംസാരിയ്ക്കുന്നതു പോലും അപകടകരമാണ് . പക്ഷെ , അപരിചിതനെ / യെ കല്യാണം കഴിയ്ക്കും .


@  ഇന്ത്യയിൽ, ഗീതയ്ക്കും , ഖുർആനും വേണ്ടി തമ്മിലടിച്ചു ചാവും . പക്ഷെ , ജീവിതത്തിൽ ഒരിക്കലും അത് വായിച്ചു നോക്കില്ല .


@  ഇന്ത്യയിൽ , കാലിൽ ഇടുന്ന ചെരുപ്പ് എയർ കണ്ടീഷൻ ഷോറൂമിൽ വിൽക്കും, ഭക്ഷ്യ പദാർത്ഥങ്ങൾ റോഡരികിലെ ഓടയുടെ മുകളിലും.


@  ഇന്ത്യയിൽ ,
ദാര്യദ്ര്യത്തിൽ നിന്നും എന്നെ കാക്കണേ എന്നുപ്രാർത്ഥിക്കുകയും,
എന്നാൽ റേഷൻകാർഡ് ദാര്യദ്യ്രത്തിലാക്കാൻ നെട്ടോട്ടമോടുകയും ചെയ്യുന്നു .

ഈ ജനതയെ എന്തു
 ചെയ്യണം .... 🤔🤔🤔

പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും

🕉പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും🌏


പണ്ടു കേരളചക്രവർത്തികളായി വാണിരുന്ന പെരുമാക്കന്മാരിൽ ഒരാളെ 'പള്ളിവാണപ്പെരുമാൾ' എന്നാണു പറഞ്ഞുവന്നിരുന്നത്. ഇദ്ദേഹം ജന്മനാ ഒരു ഹിന്ദുവായിരുന്നുവെങ്കിലും മനസ്ഥൈര്യം കുറഞ്ഞ ആളായിരുന്നതിനാൽ ചിലരുടെ ഉപദേശം നിമിത്തം പിന്നീട് ബുദ്ധമതക്കാരനായിത്തീർന്നു. ഈ പെരുമാൾ കേരളത്തിൽ പല സ്ഥലങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ തിരുവിതാംകൂറിലും അദ്ദേഹം ചില സ്ഥലങ്ങളിൽ നിവസിച്ചിരുന്നതായി ഐതിഹ്യമുണ്ട്. എന്നു മാത്രമല്ല, അതിലേക്കു ചില ലക്ഷ്യങ്ങൾ ഇന്നും കാ‌ൺമാനുമുണ്ട്. ഇദ്ദേഹം തിരുവിതാംകൂറിൽ താമസിച്ചിരുന്ന സ്ഥലങ്ങളിൽ പ്രധാനമായിട്ടുള്ളത് കോട്ടയം താലൂക്കിൽ ചേർന്ന 'കിളിരൂർ' എന്ന ദേശമാണ്. അവിടെ അദ്ദേഹം വിഹാരാകൃതിയിൽ ഒരു ദേവാലയം പണികഴിപ്പിക്കുകയും അതിൽ ബുദ്ധദേവനെ പ്രതിഷ്ഠിപ്പിക്കുകയും ചെയ്തതു. ആ ദേവീവിഗ്രഹം ബുദ്ധമുനി ബ്രഹ്മധ്യാനം ചെയ്തുകൊണ്ടു യോഗമുദ്രയോടുകൂടി അശ്വത്ഥമൂലകത്തിങ്കൽ സ്ഥിതി ചെയ്യുന്ന വിധത്തിലുള്ളതാണ്. മടിവരെ നീണ്ട താടിമീശയോടുകൂടിയ ആ ബിംബം കണ്ടാൽ അത് ഒരു മുനിയുടേതാണെന്ന് ആർക്കും മനസ്സിലാകും. ത്രിപുരന്മാരെ പാഷണ്ഡന്മാരാക്കിത്തീർക്കാനായിട്ട് ബുദ്ധമുനിയായിത്തീർന്നത് സാക്ഷാൽ മഹാവിഷ്ണു തന്നെയാണല്ലോ. അതു വിചാരിച്ചിട്ടല്ലെങ്കിലും അദ്ദേഹം ആ ദേവനെ ഭക്തിപൂർവ്വം സേവിക്കുകയും ബുദ്ധമതപ്രചാരത്തിനായി വളരെ പരിശ്രമിക്കുകയും ചെയ്തുകൊണ്ടാണ് അവിടെ താമസിച്ചിരുന്നത്. അതിനാൽ മലയാള ബ്രാഹ്മണർക്ക് അദ്ദേഹത്തോട് ഒട്ടും രസമില്ലായിരുന്നു. മലയാളബ്രാഹ്മണരിൽ ചിലരെയെങ്കിലും കിളിരൂർ ദേശത്തു സ്ഥിരതാമസക്കാരാക്കണമെന്നു വിചാരിച്ച് ആ പെരുമാൾ വളരെ ശ്രമിച്ചു. അവർക്ക് താമസിക്കുന്നതിനു ഗൃഹങ്ങളും നിത്യവൃത്തിക്ക് വേണ്ടുന്ന വസ്തുവകകളും ദാനമായി കൊടുക്കാമെന്നുകൂടി പറഞ്ഞു നോക്കി. എങ്കിലും ബ്രാഹ്മണരാരും അതിനു വഴിപ്പെട്ടില്ല. ബുദ്ധദേവാലയത്തിലെ ശാന്തി തന്നെ വളരെ നിർബന്ധിച്ചിട്ടാണ് മലയാള ബ്രാഹ്മണർ നടത്തിയിരുന്നത്. ശാന്തി കഴിഞ്ഞാൽ അവർ പോയി കുളിച്ചിട്ടേ ഭക്ഷണം കഴിച്ചിരുന്നുള്ളു. കിളിരൂ‌ർ ദേശതത്തുവച്ച് വെള്ളം കുടിക്കുകപോലും ചെയ്യുകയില്ലെന്നായിരുന്നു മലയാളബ്രാഹമണരുടെ നിശ്ചയം. എങ്കിലും ആ പെരുമാൾ ചതുരുപായങ്ങളും പ്രയോഗിച്ച് ആ ദേശവാസികളായ നായന്മാരിലും മറ്റൂം പലരേയും ബുദ്ധമതാവലംബികളാക്കിത്തീർത്തീർത്തു. നാടുവാഴിയായിരുന്ന പെരുമാൾക്ക് ശിക്ഷാരക്ഷകൾക്കുള്ള അധികാരമുണ്ടായിരുന്നുവല്ലോ. അതിനാൽ അദ്ദേഹത്തെ ഭയപ്പെട്ടുകൂടിയായിരൂന്നു ജനങ്ങൾ അദ്ദേഹത്തിന്റെ മതത്തിൽ ചേർന്നത്.

ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ മക്കത്തുനിന്ന് ചില മുഹമ്മദീയർ കച്ചവടത്തിനും മറ്റൂമായി കേരളത്തിൽ വന്നു ചേർന്നു. അക്കൂട്ടത്തിൽ അവരുടെ ചില കുലാചാര്യന്മാരും(തങ്ങൾ മുതലായവരും) മറ്റും കൂടെ ഉണ്ടായിരുന്നു. അവരിൽ ചിലർ കിളിരൂ‌ർ ചെന്നു ചില കാഴ്ചകളും മറ്റൂം വെച്ചു പെരുമാളെ കാണുകയും ആ ദേശത്തുതന്നെ താമസമുറപ്പിച്ചുകൊണ്ടു പെരുമാളുടെ അനുവാദപ്രകാരം അവിടെയൊരു പള്ളി പണിയിക്കുകയും ചെയ്തു. പിന്നെ ആ മുഹമ്മദീയാചാര്യന്മാർ ദിവസംതോറും പതിവായി ചെന്നു പെരുമാളെക്കാണുകയും അവരുടെ മതത്തിനുള്ള മാഹാത്മ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ പെരുമാൾക്ക് ബുദ്ധമതത്തെക്കാൾ നല്ലതു മുഹമ്മദുമതമാണെന്ന് തോന്നുത്തുടങ്ങി. കിം ബഹുനാ? പിന്നെ അധികം താമസിയാതെതന്നെ അദ്ദേഹം ബുദ്ധമതമുപേക്ഷിച്ച് മുഹമ്മദുമതത്തിൽ ചേർന്നു. എന്നു മാത്രമല്ല, അദ്ദേഹം ആ മതത്തിലുള്ള ഗ്രന്ഥങ്ങളെല്ലാം പഠിച്ച് കാലക്രമേണ അവരുടെ കൂട്ടത്തിൽഒരു പ്രമാണിയും ആചാര്യനും ഉപദേഷ്ഠാവുമായിത്തീരുകയും ചെയ്തു. തദനന്തരം അദ്ദേഹത്തിന്റെ സ്ഥിരതാമസം കുറച്ചു കാലത്തേക്ക് പള്ളിയിൽ തന്നെയായിരുന്നു. തന്നിമിത്തം അദ്ദേഹത്തെ ജനങ്ങൾ 'പള്ളിയിൽ വാണ പെരുമാൾ' എന്നും 'പള്ളിബാണ പെരുമാൾ' എന്നും പറഞ്ഞുതുടങ്ങി. അതു ലോപിച്ച് ചിലർ 'വാണപ്പെരുമാൾ' എന്നും 'ബാണപ്പെരുമാൾ' എന്നും പറഞ്ഞു തുടങ്ങി. അദ്ദേഹം മുഹമ്മദീയനായിത്തീർന്നതിന്റെ ശേഷം ഒരിക്കൽ മക്കത്തുപോയിരുന്നു. അതിനാൽ അദ്ദേഹത്തെ ചിലർ 'മക്കത്തുപോയ പെരുമാൾ' എന്നും പറയാറുണ്ടായിരുന്നു.

ഈ പെരുമാൾ ബുദ്ധമതക്കാരനായിരുന്ന കാലത്തു തന്നെ കിളിരൂർ ദേശക്കാരായ രണ്ടു നായന്മാർ അദ്ദേഹത്തിന്റെ സേവകന്മാരായിത്തീർന്നു. അവർക്കു പെരുമാൾ അനേകംവസ്തുക്കൾ പേരിൽ പതിച്ചുകൊടുത്തതുകൂടാതെ ഒരാൾക്കു 'കയ്മൾ' എന്നും മറ്റേയാൾക്ക് 'മേനോൻ' എന്നും സ്ഥാനപ്പേരുകളും കൽപ്പിച്ചുകൊടുത്തു. പെരുമാൾ പള്ളിയിൽ താമസമായതിന്റെ ശേഷം മേനവനു പള്ളിയിലെ കണക്കെഴുത്തുദ്യോഗവും കൊടുത്തു. അതിനാൽ ആ മനുഷ്യനെ എല്ലാവരും 'പള്ളിയിൽ മേനോൻ' എന്നുപറഞ്ഞു തുടങ്ങുകയും ആ പേരു കാലക്രമേണ സ്ഥിരപ്പെടുകയും ചെയ്തു. പെരുമാളുടെ സേവകന്മാരായിരുന്ന നായന്മാരുടെ വംശപരമ്പരയിലുൾപ്പെട്ട രണ്ടു വീട്ടുകാർ കിളിരൂർ ദേശത്തുണ്ട്. അവരെ ഇപ്പോൾ 'വെട്ടിക്കുളങ്ങര കൈയ്‌മൾ' എന്നും 'പള്ളിയിൽ മേനോൻ' എന്നുംപറഞ്ഞുവരുന്നു. അവരുടെ വസ്തുക്കൾ കാലക്രമേണ അന്യാധീനപ്പെട്ടുപോയെങ്കിലും അവർക്ക് ഇപ്പോഴും നിത്യവൃത്തിക്കു വലിയ കഷ്ടപ്പാടൊന്നുമില്ല. ആ ദേശത്തേക്ക് ഇപ്പോഴും പ്രധാനന്മാരായിരിക്കുന്നതും അവർതന്നെയാണ്.

മുഹമ്മദീയമതം സ്വീകരിച്ചുവെങ്കിലും പെരുമാൾക്ക് താൻ വളരെക്കാലം സേവിച്ചുകൊണ്ടിരുന്ന ബുദ്ധദേവനെക്കുറിച്ചുള്ള ഭക്തി മനസ്സിൽനിന്നും നിശ്ശേഷം വിട്ടുപോയില്ല. അതിനാൽ അദ്ദേഹം പള്ളിയിൽ താമസിച്ചിരുന്ന കാലത്തും മിക്ക ദിവസങ്ങളിലും തന്നാൽ സ്ഥാപിതമായ ബുദ്ധദേവാലയത്തിച്ചെന്നു വന്ദിക്കാറുണ്ടായിരുന്നു. അതു മുഹമ്മദീയർക്ക് സമ്മതമാകുന്നില്ലെന്നറിയുകയാൽ അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചിരുന്നത് മുഹമ്മദ്നബിയുടെ വിഗ്രഹമാണെന്നു പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു. അതിനാൽ ആ ദേശത്തു താമസിച്ചിരുന്ന മുഹമ്മദീയരും അവിടെച്ചെന്നു മുട്ടുകുത്തി നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും മറ്റും ചെയ്തുതുടങ്ങി. ആ പെരുമാളുടെ കാലം കഴിഞ്ഞിട്ടും ആ ദേശക്കാരായ മുഹമ്മദീയർ അപ്രകാരം ചെയ്തുകൊണ്ടിരുന്നു. അവർ അവിടെച്ചെന്നു മുട്ടുകുത്തുകയും നമസ്കരിക്കുകയും ചെയ്യാതെയായിട്ട് ഇപ്പോൾ ഒരിരുപത്തഞ്ചുകൊല്ലത്തിലധികം കാലമായിട്ടില്ല.

ഈ പള്ളിയിൽ വാണ പെരുമാളുടെ അവസാനം ഏതുപ്രകാരമായിരുന്നുവെന്ന് ഇപ്പോഴും തീർച്ചപ്പെടാതെയാണിരിക്കുന്നത്. എല്ലാവരും മുഹമ്മദീയമതത്തിൽ ചേരണമെന്നുള്ള അദ്ദേഹത്തിന്റെ നിർബന്ധം ദുസ്സഹമായിത്തീരുകയാൽ ഇതര മതക്കാരായ ചിലർ കൂടി അദ്ദേഹത്തെ തല്ലിക്കൊന്നു കുഴിച്ചുമൂടുകയോ വെള്ളത്തിൽ കെട്ടിത്താഴ്ത്തുകയോ ചെയ്തതതാണെന്ന് ചിലർ പറയുന്നു. മറ്റൂ ചിലരുടെ അഭിപ്രായം ഹിന്ദുക്കളുടെ ഉപദ്രവം കലശലായിതീരുകയാൽ കേരളവാസം അവമാനകരമെന്ന് തോന്നി അദ്ദേഹം ചില മുഹമ്മദീയരുടെ സഹായത്തോടുകൂടി മക്കത്തേക്ക് പൊയ്ക്കളഞ്ഞതാണെന്ന്. അദ്ദേഹം ഉടലോടെ സ്വർഗ്ഗാരോഹണം ചെയ്തതാണെന്ന് വേറെ ചിലർ പറയുന്നു. ഈഓ അഭിപ്രായങ്ങളിൽ വാസ്തവമായിട്ടുള്ളത് ഏതെന്ന് തീർച്ചപ്പെടുത്താൻ മാർഗ്ഗമൊന്നും കാണുന്നില്ല. തലേദിവസം നേരം വെളുത്തപ്പോഴേക്കും എങ്ങനെയോ അദൃശ്യനായിത്തീരുകയായിരുന്നു എന്നുള്ള സംഗതി എല്ലാവരും സമ്മതിക്കുന്നതാണ്.

ഈ പെരുമാൾ അദൃശ്യനായിത്തീർന്നതിന്റെ ശേഷവും കിളിരൂർ ദേശക്കാർ അവരുടെ ദേശപരദേവതയായി ആചരിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ബുദ്ധദേവനെത്തന്നെയാണ്. അവർ അങ്ങനെ ചെയ്തുകൊണ്ടിരുന്നത് ആ ദേശത്ത് വേറെ ക്ഷേത്രമൊന്നും ഇല്ലായിരുന്നതുകൊണ്ടും ഒരു സമയം പെരുമാൾ മടങ്ങിവന്നെനിലോ എന്നുള്ള വിചാരം നിമിത്തവുമായിരിക്കാം.

ഈ പെരുമാൾ ബുദ്ധമതം സ്വീകരിച്ചതിന്റെ ശേഷം കുറച്ചുകാലം ചങ്ങനാശ്ശേരി താലൂക്കിൽ 'നീലമ്പേരൂർ' എന്ന ദേശത്തുംപോയി താമസിക്കുകയും അവിടെയും ഒരു ബുദ്ധമതദേവാലയം സ്ഥാപിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തോടുകൂടി പള്ളിയിൽ മേനവന്മാരിലൊരാളും(സേവകനായിരുന്ന ആൾ തന്നെ) അവിടെ പോയി താമസിച്ചിരുന്നു. അതിനാൽ മേനവന് ആ ദേശത്തും പല പുരയിടങ്ങളും ഏതാനും പുഞ്ചനിലവും സമ്പാദിക്കാൻ സാധിച്ചു. ആ വക വസ്തുക്കൾ അദ്ദേഹത്തിന്റെ അനന്തരജാതന്മാർ പലപ്പോഴായി കുറേശ്ശെക്കുറേശ്ശേ വിറ്റൂ വില വാങ്ങി. മുഴുവനും വിറ്റു തീർന്നിട്ടു പത്തു കൊല്ലത്തിലധികം കാലമായിട്ടില്ല.

പെരുമാക്കന്മാരുടെ കാലശേഷം കേരളത്തെ പല ഭാഗങ്ങളായി വിഭജിച്ചു രാജാക്കന്മാരാണല്ലോ ഭരിച്ചിരുന്നത്. അപ്പോൾ കിളിരൂർ ദേശം തെക്കുംകൂർ രാജ്യത്തുൾപ്പെട്ടതായിരുന്നു. ഇല്ലിക്കൽ കൊടുമുടിക്കു പടിഞ്ഞാറും കുമരകം കായലിനു കിഴക്കും കൈപ്പട്ടൂരിനു വടക്കും കാണക്കാലിക്കു തെക്കുമുള്ള പ്രദേശങ്ങളെല്ലാം തെക്കുംകൂറിലുൾപ്പെട്ടവയായിരുന്നല്ലോ.

തെക്കുംകൂർ രാജാവ് തന്റെ രാജ്യത്തുള്ള ഓരോ ദേശങ്ങളിലും ഓരോരുത്തരെ ആശാന്മാരായി നിശ്ചയിക്കുകയും അവർക്ക് കുറുപ്പെന്നും പണിക്കരെന്നും മറ്റൂം ചില സ്ഥാനങ്ങൾ കൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്നതാണെന്നും അവർ ഓരോ കളരിയുണ്ടാക്കി പുരുഷന്മാരെയെല്ലാം ആയോധനവിദ്യ അഭ്യസിപ്പിച്ചുകൊള്ളണമെന്നു ചട്ടം കെട്ടുകയും ചെയ്തിരുന്നു. അങ്ങനെ യുദ്ധമഭ്യസ്സിപ്പിക്കുന്നവരെ ആണ്ടുതോറും പൂജയെടുപ്പിനുള്ള വിദ്യാരംഭം കഴിഞ്ഞിട്ടു രാജാവ് നിശ്ചയിച്ചു പ്രസിദ്ധപ്പെടുത്തുന്നതായ ഒരു ദിവസം പരീക്ഷിച്ചുനോക്കുകയും പരീക്ഷയിൽ ജയിക്കുന്നവർക്ക് യഥായോഗ്യം സമ്മാനങ്ങളൂം പട്ടാളത്തിൽ ഉദ്യോഗങ്ങളും കൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്നതാണെന്നും രാജാവ് നിശ്ചയിക്കുകയും അങ്ങനെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. പാക്കിൽ ശാസ്താവിന്റെ ക്ഷേത്രമതിൽക്കു കിഴക്കുവശത്തായിട്ട് ഇതിലേക്ക് പ്രത്യേകം തയ്യാർ ചെയ്യിച്ചിരുന്ന സ്ഥലത്തുവച്ചായിരുന്നു ആണ്ടു തോറും യുദ്ധപരീക്ഷ നടത്തിയിരുന്നത്. ആ സ്ഥലത്തിനു 'പടനിലം' എന്നു പേരും കൽപ്പിച്ചിരുന്നു. ഇപ്പോൾ അവിടെ യുദ്ധപരീക്ഷയും മറ്റുമില്ലെങ്കിലും ആ സ്ഥലത്തിന് ഇങ്ങനെ തന്നെയാണ് ഇപ്പോഴും ജനങ്ങൾ പേരു പറഞ്ഞുവരുന്നത്. പരീക്ഷാദിവസം രാവിലെ ആശാന്മാരെല്ലാം ശിഷ്യന്മാരോടുകൂടി പാക്കിലെത്തി കുളികഴിച്ചു ശാസ്താവിനെ വന്ദിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടു പടനിലത്തു ചെന്നുചേർന്നുകൊള്ളണമെന്നാണ് കൽപന. അഭ്യസ്തവിദ്യന്മാരായ ഓരോദേശക്കാരെയും തെക്കും വടക്കുമായി പ്രത്യേകം പ്രത്യേകം തിരിച്ചുനിർത്തിയാണ് പരീക്ഷ നടത്തുന്നത്. ആ സമയം രാജാവും അവിടെ എഴുന്നള്ളിയിരിക്കും. പരീക്ഷയെന്നാൽ ഓരോ ദേശക്കാരും എതിരാളികളായി നിൽക്കുന്ന മറ്റോരോ ദേശക്കാരോടും നേരിട്ടു യുദ്ധം ചെയ്യുകയാണ്. ഈ യുദ്ധത്തിന് അക്കാലത്ത് 'പാക്കിൽപ്പട' എന്നാണു പേരു പറഞ്ഞു വന്നിരുന്നത്. ഇങ്ങനെ നടത്തിയ പരീക്ഷയിൽ ഒരു കൊല്ലം കിളിരൂർ ദേശക്കാർ ജയിച്ചു. ഉടനെ രാജാവ് വിജയികളായവർക്കു ചില സമ്മാനങ്ങൾകൽപ്പിച്ചുകൊടുക്കുകയുംഅവരെ പട്ടാളത്തിൽ ചില ഉയർന്ന ഉദ്യോഗങ്ങൾ കൽപ്പിച്ചു നിയമിക്കുകയും ചെയ്തു. ഉടനെ തോറ്റ ദേശക്കാർ മാറിനിന്നുകൊണ്ട്, "കിളിരൂർക്കാർ ജയിക്കുകയും അവർക്ക് സമ്മാനങ്ങളും ഉദ്യോഗങ്ങളും കിട്ടുകയും ചെയ്തുവെങ്കിലും അവർ ബൗദ്ധന്മാരാണല്ലോ" എന്നു പറഞ്ഞു. അവർ ഇതു പറഞ്ഞത് രാജാവ് കേൾക്കാതെ പതുക്കെയായിരുന്നു എങ്കിലും കിളിരൂർക്കാരിൽ ചിലർ ഇതുകേട്ട് തങ്ങൾ ബുദ്ധദേവനെ വന്ദിക്കുന്നതുകൊണ്ടാണല്ലോ ഇവർ തങ്ങളെ നിന്ദിച്ചത് എന്നു വിചാരിച്ചു കിളിരൂർ ദേശക്കാർക്കു സഹിക്കവയ്യാത്ത ലജ്ജയും വ്യസനവുമുണ്ടായി. അവർ സ്വദേശത്തു മടങ്ങിയെത്തിയതിന്റെ ശേഷം എല്ലാവരും കൂടിയാലോചിച്ച് അവമാനപരിഹാരാർത്ഥം സ്വദേശത്തു വേറെ ഒരു ക്ഷേത്രം പണിയിച്ചു ശാസ്താവിനെ പ്രതിഷ്ഠിക്കണമെണ്ണു നിശ്ചയിച്ചു. എങ്കിലും അതിനായി പണിയിച്ച് വലിയ ക്ഷേത്രത്തിൽ ഭഗവതിയെ(കാർത്ത്യായനിയെ)യും ഒരു ശ്രീകോവിൽ മാത്രം പണിയിച്ച് ശാസ്താവിനെയും പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. (ഈ ക്ഷേത്രങ്ങളുടെ പണിയെയും പ്രതിഷ്ഠകളെയും സംബന്ധിച്ച് ഐതിഹ്യമാലയുടെ മൂന്നാംഭാഗത്തിൽ സവിസ്തരം പ്രസ്താവിച്ചിട്ടുള്ളതിനാൽ ഇവിടെ അധികം വിവരിക്കുന്നില്ല.)

ആ ദേശക്കാർ ആ ഭഗവതിയേയും ശാസ്താവിനെയും വന്ദിക്കുകയും സേവിക്കുകയും ചെയ്തുതുടങ്ങിയപ്പോൾ അവർക്കു മുൻപുണ്ടായിരുന്ന ആക്ഷേപം ജനങ്ങളുടെയിടയിൽ വിസ്മൃതാഭിപ്രായമായിത്തീർന്നു. അക്കാലം മുതൽ ഭഗവതിക്ഷേത്രത്തിലെ ശാന്തിക്കാരൻ തന്നെയാണ് ശാസ്താവിന്റെയും ബുദ്ധദേവന്റെയും പൂജ നടത്തിപ്പോരുന്നത്. ഇപ്പോൾ ആ ഭഗവതിക്ഷേത്രത്തിൽ മലയാളബ്രാഹ്മണർ സാധാരണമായി ഭക്ഷണം കഴിക്കാറുണ്ട്. ബൂദ്ധദേവനു പൂജ കഴിച്ചാൽ കുളിച്ചിട്ടേ ഊണു കഴിക്കാവൂ എന്നുള്ള നിർബ്ബന്ധവും ഇപ്പോൾ ഏകദേശം അസ്തപ്രായമായിരിക്കുന്നു. പരിഷ്കാരം വർദ്ധിച്ചുകൊണ്ടാണല്ലോ ഇരിക്കുന്നത്. അതിനാൽ ആ ദേശത്തു ഗൃഹമുണ്ടാക്കി കുടുംബസമേതം താമസിക്കുന്നതിനും കാലക്രമേണ മലയാളബ്രാഹ്മണർക്കു മനസ്സു വന്നേക്കാം. ഇപ്പോൾ അതിന് അവരിലാർക്കും സമ്മതിമില്ലാതെയാണിരിക്കുന്നത്. സ്വാമിയാർ ഇപ്പോഴും ആ ദേശത്തു കയറുകപോളും ചെയ്യാറില്ല. നീലമ്പേരുർ ദേശത്തിന്റെ സ്ഥിതി ഇപ്പോഴും ഇപ്രകാരം തന്നെയാണിരിക്കുന്നത്

Saturday, 25 February 2017

ആദി കൈലാസയാത്ര

ആദി കൈലാസയാത്ര

ഹിമാലയയാത്രകൾ ഓരോ രീതിയിലും അറിവുകൾ പകർന്നു തരുന്നു. അറിവിന്റെ മഹാമേരുവായി ആ സത്യം നൂറ്റാണ്ടുകളായി ഭാരതത്തിന്റെ വടക്കുവശത്ത് നിലകൊള്ളുന്നു. ഞങ്ങളുടെ ഓരോ യാത്രയും ആ സത്യത്തിന്റെ അന്വേഷണമാണ്. ഓരോ ഹിമാലയയാത്രയിലും എന്നെ പഠിപ്പിക്കാൻ ഹിമവാൻ എന്തെങ്കിലും കരുതിയിരിക്കും. ആ സത്യത്തെ തേടിയുള്ള മറ്റൊരു യാത്രയാണ് ആദികൈലാസത്തിലെന്നെ എത്തിച്ചത്.

ശ്രീ പരമേശ്വരൻ പഞ്ച കൈലാസത്തിൽ വസിക്കുന്നു എന്നാണ് വിശ്വാസം. അവയിൽ സുപ്രധാനമായ കൈലാസമാണ് ചോട്ടാ കൈലാസ് എന്നറിയപ്പെടുന്ന ആദി കൈലാസം.

ഇന്ത്യാ ചൈന അതിർത്തിയിൽ, ഗഡ്,വാൾ മലനിരകളിലാണ് ആദികൈലാസം നിലകൊള്ളുന്നത്…

2007 ലെ ഹിമാലയയാത്രയിലാണ് ആദികൈലാസ യാത്രയെക്കുറിച്ച് അന്വേഷിച്ചത്..ഇന്റർനെറ്റിന്റെ സഹായത്തോടെ കുമയുൺ മണ്ഡൽ വികാസിന്റെ വെബ്സൈറ്റിൽ നടത്തിയ തിരച്ചിലിലാണ് ആദികൈലാസയാത്രയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടത്..വെറുതെ ഒരു പരീക്ഷണമെന്ന നിലയിൽ സഹയാത്രികനായ സുരേന്ദ്രനോടൊന്നിച്ച് അപേക്ഷ അയക്കാൻ തീരുമാനിച്ചത്. ഇന്റർനെറ്റിലൂടെ അപേക്ഷ അയച്ച് മറുപടിക്കായി കാത്തു നിന്നു.

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ജോലിയിൽ വ്യാപൃതനായിരുന്ന ഒരു നാൾ ഒരു ഫോൺ കോൾ വന്നു. ആദികൈലാസ യാത്രയ്ക്ക് തയ്യാറാണെങ്കിൽ 18500/- രൂപയുടെ ഡിഡി കുമയുൺ മണ്ഡൽ വികാസിന്റെ പേരിൽ അയച്ചുകൊടുക്കാൻ നിർദേശിച്ചുള്ളതായിരുന്നു ഫോൺ കോൾ.തുടർന്ന് തപാലിൽ സിഡിയും മെഡിക്കൽ സർട്ടിഫിക്കറ്റും പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അയച്ചു കൊടുത്തു..തുടർന്നു വീണ്ടും കാത്തിരിപ്പ്..അപേക്ഷ തള്ളിപ്പോകുമോ എന്ന ഉത്കണ്ഠയും ആകാംക്ഷയും..ഉറക്കമില്ലാതെ ദിനരാത്രങ്ങൾ തള്ളിനീക്കി.പിന്നീടൊരു നാൾ വീണ്ടും ഓഫീസിലേക്കൊരു ഫോൺ കോൾ ബ്രാഞ്ച് മാനേജർ വിളിച്ചു പറഞ്ഞു ഡൽഹിയിൽ നിന്നൊരു ഫോൺ കോളുണ്ടായിരുന്നു. നിങ്ങൾ 08.06.2007 ന് ആദികൈലാസയാത്രയ്ക്കായി ഡൽഹിയിലെത്തണമെന്നായിരുന്നു സന്ദേശം.. ഉടനടി സുരേന്ദ്രനെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു. തുടർന്ന് യാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ..

യാത്രയിൽ കരുതേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് കുമയുൺ മണ്ഡൽ വികാസിന്റെ ഓഫീസിൽ നിന്നയച്ചു തന്നിരുന്നു. കൃത്യമായി പറഞ്ഞാൽ 27 ദിവസത്തിനുള്ളിൽ യാത്രാ സാമഗ്രികളും ടിക്കറ്റും അത്യാവശ്യം പണവും തയ്യാറാക്കണം. ആകപ്പാടെ മാനസിക പിരിമുറുക്കം..

സുരേന്ദ്രൻ ഡൽഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിലേക്ക് പോയി.നിർഭാഗ്യമെന്നു പറയട്ടെ ടിക്കറ്റുകളെല്ലാം തീർന്നിരുന്നു.. യാത്ര മുടങ്ങിയാൽ ആദികൈലാസയാത്രയ്ക്ക് വേണ്ടി അടച്ച തുക തിരിച്ച് കിട്ടില്ല എന്നതാണ് മറ്റൊരു സത്യം..എന്ത് ത്യാഗം സഹിച്ചാലും ഡൽഹിയിൽ എത്തിയേ തീരൂ.. വെയിറ്റിങ്ങ് ലിസ്റ്റിൽ 250 നു മുകളിലാണ് ഊഴം. എന്തു വന്നാലും ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു.

പിന്നീട് ഉള്ള ദിവസങ്ങളിൽ യാത്രയ്ക്ക് വേണ്ട സാമഗ്രികൾ തയ്യാറാക്കുകയായിരുന്നു. അതിനായി കരുതിയ സാമഗ്രികളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

മഴക്കോട്ട് – 1 ഫുൾ സ്ലീവ് സ്വെറ്റർ - 2 ഹാഫ് സ്ലീവ് സ്വെറ്റർ - 1 ജാക്കറ്റ് – 1 മങ്കി ക്യാപ്പ് – 1 കമ്പിളി കൈയ്യുറ – 1 സെറ്റ് കമ്പിളി സോക്സ്, കോട്ടൺ സോക്സ്,ജീൻസ് പാന്റ്,കൂളിംഗ് ഗ്ലാസ്,ട്രക്കിംഗ് ഷൂ രണ്ട് ജോഡി.ക്യാപ്പ്,ടോർച്ച് ലൈറ്റ്,ബാറ്ററി,അത്യാവശ്യം മരുന്നുകൾ,പ്ലാസ്റ്റിക് ഷീറ്റുകൾ,ബിസ്കറ്റ്,നാരങ്ങ മിഠായി,ഡ്രൈ ഫ്രൂട്ട്സ്,ഇലക്ട്രൽ ഗ്ലൂക്കോസ്,ഷാൾ,ബെഡ് ഷീറ്റ് തുടങ്ങിയവയും നല്ല ട്രക്കിംഗ് ബാഗും കരുതിയിരുന്നു.

അങ്ങനെ പോകേണ്ട ദിവസമായിട്ടും റിസർവേഷൻ ടിക്കറ്റ് കൺഫേർമ് ആയിരുന്നില്ല. മംഗള എക്സ്പ്രസ്സിൽ കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു.സീറ്റ് കിട്ടാതെ ഞങ്ങൾ ബാത്ത് റൂമിന്റെ സൈഡിൽ പേപ്പർ വിരിച്ചായിരുന്നു യാത്ര ചെയ്തത്. ഉറക്കമില്ലാത്ത രാവുകൾ.. ഭാരതത്തെ നെടുകെ മുറിച്ചുകൊണ്ട് മംഗള എക്സ്പ്രസ്സ് യാത്രയായി.ഇന്ദ്രപ്രസ്ഥത്തിലെത്തുന്നത് വരെ ഞങ്ങൾക്ക് സീറ്റ് കിട്ടിയിരുന്നില്ല.

ജീവിതത്തിലെ മറക്കാനാവാത്ത യാത്രയായിരുന്നു അത്. ന്യൂഡൽഹിയിൽ നിന്ന് കുമയുൺ മണ്ഡൽ വികാസിന്റെ ഹോട്ടലിലെത്തിയപ്പോഴേക്കും സമയം 11 മണി കഴിഞ്ഞിരുന്നു. പിന്നീട് പേരും മറ്റുവിവരങ്ങളും രജിസ്ടർ ചെയ്തതിനു ശേഷം ഞങ്ങൾ സഹയാത്രികരെ പരിചയപ്പെട്ടു,

ഞങ്ങളുടെ യാത്രാസംഘത്തിൽ പതിനേഴു പേരാണുണ്ടായിരുന്നത്. ഞാനും സുരേന്ദ്രനും കർണ്ണാടകയിൽ നിന്നുള്ള ഡി കോസ്റ്റയും ബാംഗ്ലൂരിലെ എഞ്ചിനീയറായ ശ്രീനിവാസൻ സാറുമായിരുന്നു ദക്ഷിണേന്ത്യക്കാർ. പിന്നെയുള്ളവരിൽ ഭൂരിഭാഗവും മുംബൈയിലെ ശ്രീ നാരയൺജിയും കുടുംബവുമായിരുന്നു.

ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഞങ്ങളുടെ ലയ്സൺ ഓഫീസറെ പരിചയപ്പെട്ടു. നിരവധി യാത്രാസംഘങ്ങളെ ആദികൈലാസത്തിൽ എത്തിച്ച പരിചയ സമ്പത്തുള്ളയാളായിരുന്നു ഞങ്ങളുടെ ലയ്സൺ ഓഫീസർ.

വൈകുന്നേരത്തോടെ ഞങ്ങൾക്കുള്ള വാഹനം വന്നു ചേർന്നു. ആദ്യ ലക്ഷ്യം യാഗേശ്വർ ആയിരുന്നു. മംഗളാരതിയ്ക്കു ശേഷം ഞങ്ങൾ അൽമോറ വഴി യാഗേശ്വറിലേക്ക് യാത്ര തിരിച്ചു. ഏതാണ്ട് നാന്നൂറോളം കിലോമീറ്റർ ദൂരമുണ്ട് ഡൽഹിയിൽ നിന്ന് യാഗേശ്വറിലേക്ക്..

പിറ്റേന്ന് പുലർച്ചയോടെ ഞങ്ങൾ യാഗേശ്വറിലെ കുമയുൺ മണ്ഡൽ വികാസിന്റെ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നു. നേരം പുലർന്നു വരുന്നതെയുള്ളൂ..

പുലരിയുടെ വെളിച്ചത്തിൽ ദേവദാരുമരങ്ങൾ പൂത്തുനിൽക്കുന്ന കാഴ്ച ആരേയും ആകർഷിക്കും. പൂത്തുനിൽക്കുന്ന ദേവദാരുക്കളുടെ നടുവിലായാണ് യാഗേശ്വർ ക്ഷേത്രം നിലകൊള്ളുന്നത്.

പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ എട്ടാമത്തെ ജ്യോതിർലിംഗമായി യാഗേശ്വർ ക്ഷേത്രം നിലകൊള്ളുന്നു.ചെറുതും വലുതുമായ 124 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് യാഗേശ്വർ.

ഏതാണ്ട് 2500 വർഷങ്ങളുടെ പഴക്കമാണ് യാഗേശ്വറിലെ ക്ഷേത്രങ്ങൾക്കുള്ളത്. പാറക്കല്ലുകൾ അടുക്കുകളായി കെട്ടിയുയർത്തിയിരിക്കുന്നു .

ആർക്കിയോളൊജിക്കൽ സർവേ പ്രകാരം ഏഴാം നൂറ്റാണ്ടിലാണത്രേ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. പ്രാധാന പ്രതിഷ്ഠയായി ശ്രീ പരമേശ്വരൻ യാഗേശ്വർ മഹാദേവനായി ഇവിടെ പൂജിക്കപ്പെടുന്നു. ക്ഷേത്രത്തിനടുത്തായാണ് ഗോമതി നദിയുടെയും സരയു നദിയുടെയും സംഗമസ്ഥാനം.

മലമടക്കുകളിൽ ഗോതമ്പും നെല്ലും കൃഷി ചെയ്തിരിക്കുന്നു. തട്ടു തട്ടായാണ് ഇവിടങ്ങളിലെ കൃഷി. അല്പസമയത്തിനകം ഞങ്ങൾ യാത്ര തുടർന്നു. അടുത്ത ലക്ഷ്യം പാതാൾ ഭുവനേശ്വർ ആയിരുന്നു. ഹ്രസ്വമായ യാത്രയ്ക്കു ശേഷം ഞങ്ങൾ പാതാൾ ഭുവനേശ്വറിൽ എത്തിച്ചേർന്നു.*ഉത്തർഘണ്ട് ടൂറിസത്തിന്റെ സംരക്ഷണയിലാണ് പാതാൾ ഭുവനേശ്വറിലെ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്*.

വളരെ ചെറിയ ഗുഹാമുഖം. കുനിഞ്ഞ് ആ ഗുഹയ്ക്കകത്തേക്കിറങ്ങി ഇരുണ്ട ഗുഹാന്തർഭാഗത്തെത്തി. ചിലയിടങ്ങളിൽ ചെറിയ ബൾബുകൾ പ്രകാശം പരത്തി..കൂടെ വന്ന ഗൈഡ് ടോർച്ച് തെളിച്ച് ഗുഹാന്തർഭാഗത്തെ വിവിധരൂപങ്ങൾ കാണിച്ചു തന്നു.

ഒരു അത്ഭുത പ്രപഞ്ചമായിരുന്നു അത്. ഞങ്ങൾ ഇത്രയും നേരം നടന്നു വന്നത് ശേഷനാഗ സർപ്പത്തിന്റെ മുകളിലൂടെയായിരുന്നു. ഇഴഞ്ഞു നീങ്ങുന്ന രീതിയിലുള്ള സർപ്പത്തിന്റെ രൂപത്തിൽ ശിരസ്സ് ദൂരെ കാണാനായി. യഥാർത്ഥ സർപ്പത്തിന്റെ രൂപത്തെ വെല്ലുന്ന രീതിയിലായിരുന്നു ഇതിന്റെ രൂപം.

ഇന്ദ്രന്റെ വാഹനമായ ഐരാവതം,ബദരി കേദാർ മലനിരകളും, സ്വയം ഭൂ ലിംഗവും അതിനുമുകളിൽ ധാരയെന്നോണം ഇറ്റു വീഴുന്ന തെളിനീർ തുള്ളികളും അത്ഭുതമായി തോന്നി. ഇവയെല്ലാമൊരു ഗുഹയിൽ തനിയെ ഉണ്ടായതാണെന്നറിഞ്ഞപ്പോൾ അത്ഭുതം ഇരട്ടിച്ചു.

പാതാള ലോകത്തിലെ അത്ഭുത ദൃശ്യങ്ങൾ കണ്ടതിനുശേഷം ഞങ്ങൾ ഥാർച്ചുലയിലേക്ക് യാത്രതിരിച്ചു. ആദികൈലാസയാത്രയുടെ ആദ്യത്തെ ക്യാമ്പ് ഥാർച്ചുലയിലാണ്.

ദേവദാരു
പച്ചപ്പണിഞ്ഞു നിൽക്കുന്ന മലനിരകളും മഞ്ഞുമൂടിയ ഹിമവൽ ശൃംഗങ്ങളും യാത്രയിലുടനീളം കാണാമായിരുന്നു. റോഡോഡെണ്ഡ്രോൺ മരങ്ങൾ പൂത്തുനിൽക്കുന്നു. ചിലയിടങ്ങളിൽ മഴയും ഞങ്ങളെ അനുഗമിച്ചു. വഴിയിലെങ്ങുനിന്നോ കാളി നദി പ്രത്യക്ഷയായി.അലറിവിളിച്ചു കൊണ്ട് അത്യഗാധതയിലൂടെ ഒഴുകുകയായിരുന്നു കാളി.പലപ്പോഴും ഥാർച്ചുലയിലെത്തുന്നതു വരെ കാളി ഞങ്ങളുടെ കൂടെ ഒഴുകിത്തിമിർത്തു. ഥാർച്ചല്ലയിലെ കുമയുൺ മണ്ഡൽ വികാസിന്റെ ഗസ്റ്റ് ഹൗസിലാണ് ഞങ്ങൾക്കു വേണ്ടിയുള്ള താമസമേർപ്പാടാക്കിയിരുന്നത്.

ഥാർച്ചുലയിലെ ഗസ്റ്റ് ഹൗസിനു സമീപത്തൂടെ കാളി ഒഴുകിയിരുന്നു. കാളീനദിക്കു കുറുകെ കെട്ടിയ പാലത്തിലൂടെ നേപ്പാളിലേക്ക് കടക്കാം. അഞ്ചു മണി വരെ നേപ്പാൾ കാണാമെന്നും അഞ്ചു മണിക്കു മുൻപായി തിരിച്ചെത്തണമെന്ന ലെയ്സൺ ഓഫീസറുടെ നിർദ്ദേശം മാനിച്ച് ഞങ്ങൾ കാളിക്കു കുറുകെ കെട്ടിയ തൂക്കുപാലത്തിലൂടെ നേപ്പാളിലേക്ക് കടന്നു.ചെറിയ പട്ടണം അത്യാവശ്യം ബാഗുകളും മറ്റും വാങ്ങാം.

കാട്ടുപനിനീർ
ചെറിയ മാർക്കറ്റുകളും മറ്റും സന്ദർശിച്ച ശേഷം ഞങ്ങൾ അഞ്ചു മണിക്കുമുൻപായി തിരിച്ച് വന്നു. അഞ്ചുമണിക്ക് ഗേറ്റ് അടച്ചാൽ പിന്നീട് കാലത്ത് മാത്രമേ തിരിച്ചു വരാൻ കഴിയുകയുള്ളൂ.

രാത്രി ലെയ്സൺ ഓഫീസർ പിറ്റേന്നുള്ള യാത്രയ്ക്കു വേണ്ട നിർദ്ദേശങ്ങൾ തന്നു. ഥാർച്ചുലയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള മംഗ്തി വരെ ജീപ്പിലാണ് യാത്ര..പിന്നീട് മംഗ്തിയിൽ നിന്ന് പതിനാലു കിലോമീറ്റർ അകലെയുള്ള ഗാലയിലേക്ക് കാൽനടയാത്ര തുടങ്ങും.

അതിനാൽ ഇന്നു തന്നെ ലഗേജുകൾ ഇനം തിരിച്ച് വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാൽനടയാത്രയിൽ പരമാവധി 9 കിലോ ഭാരമേ ട്രക്കിംഗ് ഭാഗുകളിൽ ഉണ്ടാകാൻ പാടുള്ളൂ.

എനിക്കും സുരേന്ദ്രനും രണ്ട് ട്രക്കിംഗ് ബാഗുകളും മറ്റൊരു ബാഗുമാണുണ്ടായിരുന്നത്. ട്രക്കിംഗ് ബാഗുകൾ ഒഴികെയുള്ള ബാഗുകൾ ഞങ്ങൾ ലെയ്സൺ ഓഫീസറെ ഏൽപ്പിച്ചു.

മംഗ്തിയിൽ നിന്ന് ഗാലയിലേക്കുള്ള യാത്രയിൽ ഓരോ യാത്രക്കാരനും ഒരു കോവർകഴുതയെ ലഗേജ് ചുമക്കാൻ വാടകയ്ക്ക് ലഭിക്കും. ഇരുപത് കിലോയിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ അൻപതു രൂപ അധികം കൊടുക്കണമത്രേ..

രാത്രിയിൽ ഭക്ഷണത്തിനു ശേഷം ഞങ്ങൾ കിടക്കയിലേക്ക് വീണു.

കാളീ നദി
കുലം കുത്തിയൊഴുകുന്ന കാളിയുടെ അലർച്ച കേട്ടാണ് ഞങ്ങൾ ഉണർന്നത്. നേരം പുലർന്നിട്ടില്ല. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഞങ്ങൾ മംഗ്തിയിലേക്ക് യാത്ര തുടർന്നു. നനുത്ത പ്രഭാതം.ഗിരിനിരകളിൽ നിന്ന് മഞ്ഞിന്റെ പുതപ്പ് ഒഴുകി വന്നു. ഏതാണ്ട് പത്തു മണിയോടെ ഞങ്ങൾ മംഗ്തിയിലെത്തി. ഞങ്ങളെക്കാത്ത് കുതിരക്കാരും പോർട്ടർമാരും മംഗ്തിയിൽ തയ്യാറായി നിൽപ്പുണ്ടായിരുന്നു.

മംഗ്തിയിൽ നിന്നാണ് കാൽ നട യാത്ര തുടങ്ങുന്നത്. പത്തൊൻപത് പേരടങ്ങുന്ന യാത്രാസംഘത്തിൽ ഞാനും സുരേന്ദ്രനുമുൾപ്പടെ ആറുപേർ മാത്രമാണ് കാൽ നടയായി യാത്ര ചെയ്തത്. ലഗേജുകൾ പോർട്ടർമാരെ ഏൽപ്പിച്ചതിനു ശേഷം ഞങ്ങൾ നടത്തം ആരംഭിച്ചു. നടത്തം തുടങ്ങിയതും ശക്തമായ മഴയും തുടങ്ങി. റെയിൻ കോട്ടൊക്കെ ധരിച്ച് ഞങ്ങൾ യാത്ര തുടർന്നു. മഴയോടൊപ്പം കനത്ത മണ്ണിടിച്ചിലും തുടങ്ങി. നടന്നവരിൽ ഏറ്റവും പുറകിലായാണ് ഞാനും സുരേന്ദ്രനും നടന്നത്. പലയിടങ്ങളിലും മണ്ണിടിഞ്ഞ് വഴിമാറി യാത്ര ചെയ്യേണ്ടി വന്നു.

അത്തരമൊരവസരത്തിലാണ് സുരേന്ദ്രന്റെ കാലിൽ നിന്നും രക്തമൊഴുകുന്നത് ശ്രദ്ധയിൽ പെട്ടത്. ജീൻസ് പാന്റ് തെറുത്ത് കയറ്റിയപ്പോഴാണ് അട്ട കടിച്ചതാണെന്ന് മനസ്സിലായത്. അട്ടയെ നീക്കി ഞങ്ങൾ വീണ്ടും നടന്നു. മഴയെ തുടർന്ന് മണ്ണെല്ലാം കുതിർന്നിരുന്നു. ഇത്തരം അവസരങ്ങളിൽ വഴുതിവീഴാനുള്ള സാധ്യതയേറും. അതിനാൽ ഓരോ അടിയും വളരെ ശ്രദ്ധയോടെ വച്ച് ഞങ്ങൾ നടന്നു, വഴിയരികിൽ കണ്ട മുൾച്ചെടിയിൽ കാലൊന്നുരസിയപ്പോൾ കാലെല്ലാം തിണിർത്തു വന്നു. തദ്ദേശവാസികൾ ബിച്ചു എന്നു വിളിക്കുന്ന ചെടി നമ്മുടെ നാട്ടിലെ ചൊറിയണത്തെ ഓർമ്മിപ്പിച്ചു. കനത്ത മഴയ്ക്കൊടുവിൽ അഞ്ചുമണിയോടെ ഗാല ക്യാമ്പിലെത്തിച്ചേർന്നു. ഗാല ക്യാമ്പാണ് ആദികൈലാസയാത്രയിലെ ആദ്യത്തെ ക്യാമ്പ്. ലഘു ഭക്ഷണത്തിനുശേഷം ഞങ്ങൾ റൂമിലേക്ക് നടന്നു.

മഴ പൂർണ്ണമായും തോർന്നിരുന്നു.സുരേന്ദ്രനേയും കൂട്ടി ഞാനടുത്തുള്ള പട്ടാള ക്യാമ്പിലേക്ക് നടന്നു. ഞങ്ങളവിടെ ഒരു മലയാളിയെ പരിചയപ്പെട്ടു. ഗാല ഇന്ത്യൻ പട്ടാളത്തിന്റെ തന്ത്രപ്രധാനമായ ഇടമാണെന്നറിയാൻ കഴിഞ്ഞു.

അദ്ദേഹം ഞങ്ങൾക്ക് ഗോതമ്പിട്ട് വാറ്റിയ നാടൻ തന്നുവെങ്കിലും ഞങ്ങളത് സ്നേഹപൂർവ്വം നിരസിച്ചു.

മടക്കയാത്രയിൽ കാണാമെന്ന് പറഞ്ഞ് ഞങ്ങൾ വിട പറഞ്ഞു. സമയം 7 മണി കഴിഞ്ഞിട്ടും നല്ല പ്രകാശമായിരുന്നു. പകൽ മഴ പെയ്തതായി തോന്നുകയേയില്ല. രാത്രി ചോറും പരിപ്പുമായിരുന്നു ഭക്ഷണം. രാത്രിയിൽ കിടന്നതേ ഉറങ്ങിപ്പോയി.അത്രയ്ക്കായിരുന്നു യാത്ര ക്ഷീണം…

പിറ്റേന്ന് രാവിലെ ഞങ്ങൾ ബുധിയിലേക്ക് യാത്രതിരിച്ചു. അതിരാവിലെ അഞ്ചുമണിക്ക് ഞങ്ങൾ നടന്നു തുടങ്ങി. ആദ്യത്തെ ഇടത്താവളമായ ലഖൻപൂർ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. പ്രാതൽ ലഖൻപൂരിലാണ് ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടുകിലോമീറ്റർ കുന്നുകളൊന്നുമില്ലാത്ത പ്രതലമായിരുന്നു. രണ്ടു കിലോമീറ്റർ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ജിപ്തിയെന്ന സ്ഥലത്തെത്തി. ജിപ്തിയിൽ നിന്നും തുടർന്നുള്ള യാത്ര അതീവ ദുഷ്കരമായിരുന്നു.

ചെങ്കുത്തായ മലനിരകളും അത്യഗാധതയിലൂടൊഴുകുന്ന കാളിയും..ഭീതിജനകമായിരുന്നു ആ യാത്ര.. ഇനിയുള്ള യാത്ര 4400 പടികൾ കയറിയും ഇറങ്ങിയുമാണ്.കല്ലുകൊണ്ടുള്ള ഈ പടവുകൾ നിർമ്മിച്ചത് ഒരു രാജസ്ഥാനി മഹാരാജാവാണെന്ന് ലെയ്സൺ ഓഫീസർ പറഞ്ഞു.ഒരു വശത്ത് കുത്തനെയുള്ള പർവ്വതഭീമന്മാർ താഴെ കാളി നദി സർവ്വതിനെയും പിഴുത് ഒഴുകുന്നു.

പടവുകളുടെ വശങ്ങളിൽ ഇരുമ്പുപാളികൾ സ്ഥാപിച്ചിരുന്നു. സസൂക്ഷ്മം ഞങ്ങൾ പടവുകളിറങ്ങാൻ തുടങ്ങി.ദൂരെ ഒരിടത്ത് ചെറുവെള്ളച്ചാട്ടവും കണ്ടു. കാളീനദിയുടെ ഏതോ പോഷകനദിയായിരിക്കണമത്. ചിലയിടങ്ങളിൽ ഗുഹപോലെ രൂപാന്തരം പ്രാപിച്ച മലയിടുക്കുകളിലായിരുന്നു പടവുകൾ പണിതത്.അത്തരം സ്ഥലങ്ങളിൽ സൂക്ഷിച്ച് നടന്നില്ലെങ്കിൽ തല വല്ല പാറയിലും കൊണ്ടിടിച്ചതു തന്നെ. വഴിയരികിൽ മാംസബുക്കുകളായ ചില സസ്യങ്ങളുമുണ്ടായിരുന്നു. ചിലയിടങ്ങളിൽ മണ്ണിടിച്ചലിനാൽ കൽപ്പടവുകൾ തകർന്നിരുന്നു. എവിടെനിന്നോ ഒരു ചാറ്റൽ മഴ ഞങ്ങളെത്തേടിയെത്തി. പതിയെ പതിയെ അത് മഹാവൃഷ്ടിയായി പരിണമിച്ചു. മഴ ശക്തിപ്രാപിച്ചതോടെ പാർശ്വങ്ങളിലെ മലനിരകളിൽ നിന്നും ശക്തമായ ജലപ്രവാഹമുണ്ടായി. എത്രയും പെട്ടെന്ന് ലഖൻപൂരിലെത്തുകയെന്ന ലക്ഷ്യത്തോടെ ഞങ്ങൾ നടത്തത്തിന് വേഗത കൂട്ടി. ഏതാണ്ട് 9 മണിയോടെ ഞങ്ങൾ ലഖൻപൂരിലെത്തി.

ലഖൻപൂരിൽ നിന്നും തുടർന്നുള്ള യാത്രയിൽ മഴയ്ക്ക് അല്പം ശമനം വന്നു. ദൂരെ ഹിമവൽശൃംഗങ്ങളിൽ നിന്ന് കോടമഞ്ഞിറങ്ങി വന്നു. കുറച്ചകലെ മലനിരകൾക്ക് നടുവിൽ ദശാസന്ധി പോലെ വഴിയവസാനിക്കുന്നു. അതിനുമപ്പുറം കൽക്കൂമ്പാരങ്ങൾ..അതാണ് മാൽപ്പ. 1998ലെ ഒരു ആഗസ്ത് മാസത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ ജനങ്ങൾ അകാലമൃത്യു വരിച്ചതിവിടെയാണ്. വലിയ ഒരു മലയുടെ സ്ഥാനത്ത് അൽപ്പം കരിങ്കൽക്കഷണങ്ങൾ മാത്രം..വഴി മദ്ധ്യേ ഭ്രാന്തിയായ ഒരു സ്ത്രീയെ ഞങ്ങൾ കണ്ടു. മാൽപ്പ ദുരന്തത്തിന്റെ ദൃക്സാക്ഷിയായ ഗ്രാമീണ യുവതിയായിരുന്നു അത്. ദുരന്തത്തിന്റെ ആഘാതത്തിൽ മനസ്സിന്റെ സമനില തെറ്റി അവർ മലമടക്കുകളിൽ അലഞ്ഞു നടന്നു…കാളി നദി പോലും ശോകമായിട്ടാണിവിടെ ഒഴുകുന്നതെന്നു തോന്നി. പറഞ്ഞറിയിക്കാൻ വയ്യാത്ത വിങ്ങലായിരുന്നു മനസ്സിൽ.പൂക്കളില്ലാത്തതിനാൽ അല്പം ഇലകൾ ചേർത്ത് വച്ച് മൃതിയടഞ്ഞവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നു കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.

സർപ്പച്ചെടി
ചെറിയ മരപ്പാലം കാളിയുടെ പോഷകനദിക്കു കുറുകെ കെട്ടിയിരുന്നു. ശ്രദ്ധയോടെ ഞങ്ങൾ ആ മരപ്പാലം താണ്ടി മറുവശത്തെത്തി. മാംസഭോജികൾ അവിടെ തഴച്ചു വളർന്നിരുന്നു. ശോകയായ കാളിയുടെ പാർശ്വത്തിലൂടെ ഞങ്ങൾ നടന്നു.ദൂരെ ഐസിന്റെ വലിയ പാളി കാളിയിലേക്ക് നീണ്ടു നിന്നു.കുറച്ച് നടന്നപ്പോൾ കാളി രൗദ്ര ഭാവത്തിൽ ഒഴുകിക്കൊണ്ടിരുന്നു. വഴിയരികിൽ ഒരു ഐസിന്റെ ഗുഹയ്ക്കകത്തേക്ക് കാളിയൊഴുകി, കുറച്ചു നേരം അപ്രത്യക്ഷമായി കുറച്ചു സമയത്തിനു ശേഷം ഐസ് ഗുഹയുടെ മറുവശത്തൂടെ കാളി പുറത്തെത്തി. ബുധിയോടടുക്കുന്തോറും നിരവധി വെള്ളച്ചാട്ടങ്ങളും കാണാനായി. എല്ലാം കാളിയിൽ ലയിക്കുന്നു.. മറ്റൊരു മലയും താണ്ടിയതോടെ ദൂരെ ബുധി ക്യാമ്പ് കാണാനായി. മലനിരകൾക്ക് നടുവിൽ തട്ടു തട്ടായി മേഞ്ഞ കുടിലുകൾ..അല്പ നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ നടത്തമാരംഭിച്ചു. മഞ്ഞിന്റെ നേർത്ത പാളികൾ ഞങ്ങളെ മൂടി..ദൂരെ ചെമ്മരിയാടിൻ പറ്റങ്ങൾ മേഞ്ഞു കൊണ്ടിരുന്നു… നടന്ന് ഞങ്ങൾ കയറിയത് ഒരു ഐസ് ഗ്ലേഷിയറിനു മുകളിലായിരുന്നു. രണ്ട് മലനിരകൾക്ക് നടുവിലുള്ള ഐസ് ഗ്ലേഷിയർ.. പഞ്ഞിക്കെട്ട് പോലെയുള്ള ഐസ് വാരിയെറിഞ്ഞ് ഞങ്ങൾ നിൽക്കുമ്പോൾ ദൂരെ നിന്ന് ആട്ടിടയന്മാർ ഞങ്ങളെ ചീത്ത പറഞ്ഞു… ഗഡവാളി ഭാഷ മനസ്സിലാകാതെ മിഴിച്ച് നിന്ന ഞങ്ങൾക്ക് ആട്ടിടയന്മാർ ദൂരെ ഐസിന്റെ വിള്ളൽ കാണിച്ചു തന്നു. കുത്തിയൊഴുകുന്ന കാളിയിലേക്കൊഴുകുന്ന ഏതോ നദിയുടെ വേഷപ്പകർച്ച.. ആ വിള്ളൽ കണ്ട് ഞങ്ങൾ നടുങ്ങി. ഐസിലെ ഏതെങ്കിലും പാളി തകർന്ന് താഴേക്ക് പതിച്ചാലുണ്ടാകുന്ന അപകടത്തെപ്പറ്റി അപ്പോൾ മാത്രമാണ് ഞങ്ങൾക്ക് മനസ്സിലായത്. ആട്ടിടയന്മാർക്ക് നന്ദി പറഞ്ഞ് ഞങ്ങൾ പ്രയാണം തുടർന്നു. മഞ്ഞിൻ കണങ്ങൾ ഉതിർന്നു വീഴുന്ന ഇലത്തുമ്പുകൾ തവിട്ടും ചുവപ്പും നിറത്തിലുള്ള ഫലങ്ങൾ..ആശ്ചര്യജനകമായിരുന്നു പ്രകൃതിയുടെ പരിണാമം.. പൂത്തുനിൽക്കുന്ന പൈൻ മരങ്ങളും ദൃശ്യത്തിന്റെ മാറ്റ് കൂട്ടി…. ശേഷം ഞങ്ങൾ ബുധി ക്യാമ്പിലെത്തി. തട്ടു തട്ടായിത്തീർത്ത ചെറുകുടിലുകൾക്കടുത്തായാണ് ക്യാമ്പ് നിലനിന്നിരുന്നത്. ലഗേജ് വച്ചിട്ട് ഞങ്ങൾ ബുധിയിലേക്കിറങ്ങിച്ചെന്നു. മരപ്പലകൾ കൊണ്ട് പണിതീർത്ത വീടുകൾ.. മേൽക്കൂരയിൽ ഫൈബറും ഓടും പാകിയിരുന്നു. ഒട്ടുമിക്ക ജനലുകളും അടഞ്ഞിരുന്നു. വഴിയരികിൽ കണ്ട വീട്ടിൽ മൃഗത്തോൽ കൂട്ടിയിട്ടിരിക്കുന്നു. യാക്കിന്റേതാകാം അവ.. വിറകുകളും മറ്റും അടുക്കുകളായി വച്ചിരുന്നു പലയിടത്തും..നേരമിരുട്ടുന്നതിനു മുൻപ് ക്യാമ്പിലെത്തി..യാത്രികരെല്ലാം ക്ഷീണിതരായി തോന്നി. രാത്രിയിലെ ഭക്ഷണത്തിനുശേഷം ഞങ്ങൾ വേഗം കിടന്നു. പുലർച്ചെ പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഞങ്ങൾ നടത്തമാരംഭിച്ചു. ബുധിയിൽ നിന്ന് ഛിയാലേഖ് ആണ് ആദ്യ ലക്ഷ്യം.

നവിധാങ്ങിലേക്കുള്ള യാത്രാ മധ്യേ
വൻപർവ്വതങ്ങളുടെ മുകളിലേക്കുള്ള കുത്തനെയുള്ള കയറ്റമായിരുന്നു ആദ്യം. തലേന്ന് പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ കാലുറപ്പിച്ച് നിർത്താൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. ഒരു വിധം ഞങ്ങൾ ഛിയാലേഖിലെത്തിച്ചേർന്നു. ഛിയാലേഖിൽ കുമയുൺ മണ്ഡൽ വികാസിന്റെ കാന്റീൻ ഉണ്ടായിരുന്നു. അവിടെയാണ് ഞങ്ങൾക്ക് വേണ്ടി പ്രഭാത ഭക്ഷണം തയ്യാറാക്കിയിരുന്നത്. ഒരു വിധം റൊട്ടി കഴിച്ചെന്നു വരുത്തി.. പ്രസന്നമായ കാലാവസ്ഥയായിരുന്നു. ഛിയാലേഖ് മറ്റൊരു പൂക്കളുടെ താഴ്വരയാണ്.. പൂത്തു നിൽക്കുന്ന ദേവദാരുവും പൈൻ മരങ്ങളും അസംഘ്യം പൂക്കളും കാഴ്ചയ്ക്ക് വിരുന്നേകി. ദൂരെ മലനിരകളിൽ സൂര്യൻ സ്വർണ്ണശോഭ പരത്തി.

നവിധാങ്ങിലേക്കുള്ള യാത്രാ മധ്യേ
വെള്ളിമേഘങ്ങൾ മലനിരകളെ തൊട്ടുരുമ്മി നടന്നു. മലഞ്ചെരുവുകളിൽ ഏതോ പുരാതനയാത്രയുടെ സ്മരണയെന്നോണം ചവിട്ടടികൾ ആഴത്തിൽ പതിഞ്ഞിരുന്നു. അർക്കരശ്മികൾ വെള്ളിമേഘങ്ങളിൽ നിന്ന് മലഞ്ചെരിവിന്റെ പ്രാചീനതയിലേക്ക് നിപതിച്ചു. അടുത്ത യാത്ര ഗർഭ്യാങ്ങിലേക്കാണ്. ഭാരത് തിബറ്റ് സേനയുടെ ചെക്ക് പോസ്റ്റിൽ നിന്നും വിശദമായ പരിശോധനയ്ക്കുശേഷം ഞങ്ങൾ നടന്നു. മലഞ്ചെരിവുകൾ കണ്ണിൽ നിന്നകന്നപ്പോൾ വെള്ളി മേഘങ്ങൾ ഞങ്ങളെ ആശ്ലേഷിച്ചു. വിശ്രമത്തിനു ശേഷമേ പിന്നീട് ഞങ്ങൾക്ക് യാത്ര തുടരാനായുള്ളൂ.. പൂത്തുനിൽക്കുന്ന മൈതാനത്തിനു നടുവിലൂടെ ഞങ്ങൾ നടന്നു നീങ്ങി. അല്പനേരത്തെ സമതലയാത്രയ്ക്ക് ശേഷം ഞങ്ങൾ ചെങ്കുത്തായ ഇറക്കത്തിലേക്കെത്തിച്ചേർന്നു. വളരെ സൂക്ഷിച്ച് ഓരോ അടിയും എടുത്തു വച്ച് ഞങ്ങൾ ആ ഇറക്കമിറങ്ങി കാളീതീരത്തെത്തി. ഇവിടെ കാളി പ്രസന്നവതിയായിരുന്നു. വെളുത്ത് നുരഞ്ഞ് പതഞ്ഞ് അവളൊഴുകി. ഗർഭ്യാങ്ങ് അടുക്കുന്തോറും മൂടൽമഞ്ഞ് ഞങ്ങളെ പുൽകി. സുദീർഘമായ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ഗർഭ്യാങ്ങിലെത്തിച്ചേർന്നു.

മറ്റൊരു മലയോര ഗ്രാമമാണ് ഗർഭ്യാങ്ങ്. ചെറിയ കടകളും..ഉരുളൻ കല്ലുകളും മണ്ണും കുഴച്ചു പണിത വീടുകൾക്ക് മുകളിൽ വിറകുകൾ കൂട്ടിയിട്ടിരിക്കുന്നു. യാക്കുകളും കുതിരകളും യഥേഷ്ടം മേഞ്ഞ് നടക്കുന്നു. ക്ഷണനേരത്തെ വിശ്രമത്തിനു ശേഷം യാത്ര തുടർന്നു. ഉച്ചയോടെ സേട്ടിയെന്ന ഗ്രാമത്തിലെത്തി ഞങ്ങൾ..ഉച്ച ഭക്ഷണം ഇവിടെയായിരുന്നു തയ്യാറാക്കിയിരുന്നത്. റോട്ടിയും ഉരുളക്കിഴങ്ങു കറിയും കഴിച്ചതിനുശേഷം ഗുൻജി ലക്ഷ്യമാക്കി യാത്ര തുടർന്നു. അതു വരെ പ്രസന്നമായ പ്രകൃതി പെട്ടെന്ന് ഇരുണ്ടു മൂടി.അടുത്ത മഴയാരംഭിക്കുകയാണ്..ദൂരെ പർവ്വതശിഖരങ്ങളിൽ മഴ വർഷിച്ചു. കാളിയുടെ ഗർഭങ്ങളിൽ മഴ ലയിച്ചു. പർവ്വതങ്ങളിൽ നിന്നും ദേവദാരുവും പൈന്മരങ്ങളും താണ്ടി ഒരു അവധൂതനെപ്പോലെ മഴ ഞങ്ങളിൽ വർഷിച്ചു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച്, മഴക്കോട്ടണിഞ്ഞ് നടത്തം തുടർന്നു. സുരേന്ദ്രന്റെ മഴക്കോട്ട് ഇതിനോടകം കീറിപ്പോയിരുന്നു..വേറെ വഴിയില്ലാത്തതിനാൽ നനയുക തന്നെ.. ദൂരെ വെളുത്ത മേഘക്കീറുകൾക്കിടയിലൂടെ ഗുൻജി ഒരു പൊട്ടുപോലെ ഞങ്ങൾക്ക് ദൃശ്യമായി.. രണ്ടു മണിക്കൂർ നടത്തത്തിനുശേഷം ഞങ്ങൾ ഗുൻജിയിലെത്തിച്ചേർന്നു. മറ്റു യാത്രക്കാർ ഞങ്ങളെ വരവേറ്റു.. ചൂടുള്ള സൂപ്പും പഴങ്ങളും കഴിച്ച് ഞങ്ങൾ വിശപ്പടക്കി..രാത്രിയോടെ ലെയ്സൺ ഓഫീസർ അടുത്ത ദിവസത്തേക്കുള്ള യാത്രയ്ക്കുള്ള നിർദേശം നൽകി. അടുത്ത രണ്ട് ദിവസങ്ങൾ പ്രാധാന്യമേറിയതാണ്. ഓം പർവ്വതദർശനത്തിനായാണ് അടുത്ത യാത്ര.. ഗുൻജിയിൽ നിന്ന് കാലാപാനി വഴി നവിധാങ്ങിലെത്തിയാൽ ഓം പർവ്വതം ദൃശ്യമാകും.. താത്കാലിക മെഡിക്കൽ ചെക്കപ്പിനായി ക്യാമ്പ് ഡോക്ടർ വന്നിരുന്നു. ആർക്കും ആരോഗ്യപരമായി ബുദ്ധിമുട്ടൊന്നുമില്ലെന്നുറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന വാർത്ത ആശ്വാസം പകർന്നു. സംഘാംഗങ്ങളെല്ലാം വൈകുന്നേരം ഭജന പാടി..രാത്രി അത്താഴത്തിനുശേഷം സ്ലീപ്പിംഗ് ബാഗിലേക്ക് കടന്നു.. പിറ്റേന്ന് ഗുൻജിയിലെ സൂര്യോദയം കാണാൻ നേരത്തെ തന്നെ ഉണർന്നിരുന്നു. തെളിഞ്ഞ ആകാശത്ത് സൂര്യൻ പൊൻപ്രഭ പരത്തിയത് ഏവരേയും ഹഠാകർഷിച്ചു. അതിരാവിലെ തന്നെ യാത്ര തുടർന്നു.കാലാപാനിയാണ് ഇന്നത്തെ ലക്ഷ്യം. തലേന്ന് പെയ്തമഴയുടെ ലാഞ്ചന പോലുമില്ല. തെളിഞ്ഞ കാലാവസ്ഥ. കാളീതീരത്തൂടെയായിരുന്നു യാത്ര.. കാളി കൂടുതൽ പ്രസന്നവതിയായിരുന്നു.ശാന്തയായ് അവളൊഴുകി… ആകാശത്ത് ധവളിമ പരന്നു. സാവധാനം ഞങ്ങൾ നടന്നു നീങ്ങി. ദൂരെ മലഞ്ചെരുവുകളിൽ പുഷ്പങ്ങൾ പൂത്തു നിൽക്കുന്നു. നിരവധി ചിത്രശലഭങ്ങളും പാറിനടന്നു. ഗ്രാമീണർ വലിയ വിറകുകെട്ടുകളുമായി നടന്നു നീങ്ങുന്നത് കാണാൻ കഴിഞ്ഞു. ദൂരെ മലഞ്ചെരിവുകളിൽ മഞ്ഞിൻ ശകലങ്ങൾ പറ്റിച്ചേർന്നിരുന്നു. മറ്റൊരു ചരിവ് കടന്ന് ഞങ്ങൾ കണ്ടത് മഞ്ഞ നിറത്തിലുള്ള പുഷ്പസഞ്ചയം… ആയിരം സുമഗന്ധങ്ങൾ അവിടെങ്ങും പരന്നിരുന്നു. ഞങ്ങൾ നടന്നു നീങ്ങുന്ന പർവ്വതനിരയ്ക്കെതിർവശത്തായി കോട്ട പോലെ തോന്നിച്ചു. കാലാപാനി അടുക്കുന്തോറും കാളിയുടെ വലിപ്പം കുറഞ്ഞു വന്നു. ഏതാണ്ട് 2 മണിയോടെ ഞങ്ങൾ കാലാപാനിയിലെത്തിച്ചേർന്നു. കാളി നദി ഉത്ഭവിക്കുന്നതിവിടെയാണ്. ഒരു വലിയ ക്ഷേത്രവും പണിതിരുന്നു. ITBP ക്യാമ്പും അടുത്തു തന്നെയായിരുന്നു. ലഗേജ് ക്യാമ്പിനുള്ളിൽ വച്ചതിനുശേഷം ഞങ്ങൾ ക്ഷേത്രദർശനത്തിനായ് നടന്നു. ശിവപ്രതിഷ്ഠയും കാളീപ്രതിഷ്ഠയുമുള്ള ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നു നോക്കിയാൽ കാളീനദിയുടെ ഉത്ഭവസ്ഥാനം കാണാം.. ക്ഷേത്രത്തിൽ കുറച്ചുസമയം ചിലവഴിച്ചതിനുശേഷം ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു.

കാലാപാനി ഏതോ അജ്ഞാത തീരം പോലെ ശോകയായ് മൗനിയായ് നിന്നു. ജഡതുല്യമായ മലമടക്കുകളിൽ നിന്നും തണുത്തകാറ്റ് ഒഴുകി വന്നു. സന്ധ്യ സാന്ദ്രമായി.ആകാശത്തിലെ അരുണിമ കെട്ടടങ്ങി. ഞങ്ങൾ ശങ്കരസ്തുതികൾ പാടി വിളക്കുകൾ തെളിച്ചു..കാളീക്ഷേത്രത്തിലെ ഭജനയുടെ അലകൾ മലകളിൽ തട്ടി മാറ്റൊലി കൊണ്ടു. കാലാപാനി സമുദ്രനിരപ്പിൽ നിന്ന് 12000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.. യാത്രികരിൽ പലർക്കും ഉയർന്ന ആൾട്ടിറ്റ്യൂടിലുണ്ടാകുന്ന mountain sickness പിടിപെട്ടു, ശ്വാസം കിട്ടാനും നന്നേ ബുദ്ധിമുട്ടി.. ക്യാമ്പിലെ ഡോക്ടറുടെ സേവനം തൃപ്തികരമായിരുന്നു.ലെയ്സൺ ഓഫീസറുടെ സന്ദർശനത്തിനു ശേഷം ഞങ്ങൾ ടെന്റുകളിലേക്ക് മടങ്ങി. രാത്രിയിൽ പലപ്പോഴും ശ്വാസതടസ്സമുണ്ടായി ഞാനുണർന്നു. ഒരു നിമിഷം അന്തരീക്ഷം ശൂന്യമാണെന്ന് തോന്നിപ്പോകും.. പിന്നെ പ്രാണവായുവിനുവേണ്ടിയുള്ള പരക്കം പാച്ചിൽ. പെട്ടെന്ന് എവിടെനിന്നോ വരുന്ന തണുത്ത കാറ്റ്. കുറച്ചുനേരം ആശ്വാസം… ജീവവായുവിന്റെ അത്യന്താപേക്ഷികത തോന്നിച്ച നിമിഷങ്ങൾ.. പലപ്പോഴും മരണത്തിലേക്ക് അടുക്കുന്ന പോലെ തോന്നും..ഒരുവിധം നേരം വെളുപ്പിച്ചു. സുരേന്ദ്രന്റെ അടുത്തെത്തിയപ്പോഴാണ് എല്ലാവർക്കും ശ്വാസതടസ്സം നേരിട്ടതായ് അറിഞ്ഞത്. എത്രയും പെട്ടെന്ന് യാത്രതുടരേണ്ടതിനാൽ വേഗം പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു. ഇന്നത്തെ ഈ യാത്രയോടെ ആദികൈലാസയാത്രയുടെ ഒന്നാം ഘട്ടം അവസാനിക്കും.. നവിധാങ്ങിലെ ഓം പർവ്വതദർശനമാണ് ഒന്നാം ഘട്ടം.. ചൂടുള്ള ചായ കുടിച്ച് ഞങ്ങൾ നടത്തം ആരംഭിച്ചു.

കാലാപാനിയിൽ നിന്ന് നവിധാങ്ങിലേക്ക് ഒൻപത് കിലോമീറ്റർ ദൂരമേയുള്ളൂ.14500 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന നവിധാങ്ങിലേക്കുള്ള യാത്ര അത്യന്തം ദുഷ്കരമാണ്..എല്ലു നുറുക്കുന്ന തണുപ്പും കഠിനമായ ശ്വാസതടസ്സവും ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കുകയെന്നത് അത്യന്തം ദുഷ്കരമാണ് എന്ന് പറയാതെ വയ്യ.. സാധാരണ നടക്കുന്നതിന്റെ പകുതി വേഗത പോലുമില്ലാതെയാണ് ഇപ്പോഴുള്ള നടത്തം.. പൻഖാ നദീതീരത്തൂടെ നടന്ന് ഞങ്ങളൊരു മരപ്പാലം പിന്നിട്ടു. ഓരോ അടി വച്ച് നടക്കുമ്പോഴും പ്രാണവായുവിന്റെ കുറവ് വല്ലാതെ അനുഭവപ്പെട്ടു.. ശരീരം കൊടും ശൈത്യത്തിലും വിയർപ്പുകണങ്ങളാൽ മൂടപ്പെട്ടു. കുറെ നേരം വിശ്രമിച്ചും നടന്നും ഞങ്ങൾ നവിധാങ്ങിലേക്കുള്ള പകുതി ദൂരം പിന്നിട്ടു. ഒരു ദേവദാരു മരത്തിന്റെ ചുവടെ പൊതിഞ്ഞു കൊണ്ടുവന്ന പ്രാതൽ കഴിച്ചു. കൂട്ടുകാരൊക്കെ വളരെ മുന്നിലെത്തിയിരുന്നു. ദൂരെ ഒരു പൊട്ടുപോലെ മരപ്പാലവും പൻഖാ നദിയും കാണാം..

പൻഖാ നദീ തീരത്തെ പാലം
ചേതോഹരമായ കാഴ്ചയായിരുന്നു അത്.. റൊട്ടിയും പരിപ്പുകറിയും കഴിച്ചതിനുശേഷം ക്ഷണനേരം കൂടി വിശ്രമിച്ചു. എവിടെ നിന്നോ വന്ന കാറ്റിൽ ആയിരം സുമഗന്ധങ്ങൾ അലിഞ്ഞു ചേർന്നിരുന്നു. കാറ്റിൽ നിന്നും ലഭിച്ച ഊർജ്ജത്തിൽ വീണ്ടും പ്രയാണം തുടർന്നു. തുടർന്നുള്ള യാത്രയിൽ ഇടയ്ക്കിടെ ലഭിച്ച ഇളം കാറ്റ് ശരീരത്തിന് നടക്കാനുള്ള ശേഷി തന്നു.

ഏതാണ്ട് 12 മണിയോടെ ഞങ്ങൾ നവിധാങ്ങിലെത്തിച്ചേർന്നു. ദൂരെ ഓം പർവ്വതം മഞ്ഞിൽ മൂടപ്പെട്ടിരുന്നു. യാത്രികരിൽ പലരും ചർദ്ദിയാലും തലവേദനയാലും ടെന്റിനുള്ളിൽ കയറിയിരുന്നു. മഞ്ഞിന്റെ മൂടപ്പെട്ടിരുന്ന ഓം പർവ്വതം കണ്ടപ്പോൾ പലരുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു. ഞങ്ങൾക്ക് മുന്നിൽ പോയ യാത്രാസംഘത്തിന് ഓം പർവ്വതവും ആദികൈലാസവും ദൃശ്യമായിരുന്നില്ല. കനത്ത മൂടൽ മഞ്ഞ് രണ്ട് ദിവസമായി ഓം പർവ്വതത്തെ മറച്ചു പിടിച്ചിരിക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. അതേ അവസ്ഥ ഞങ്ങൾക്കുമുണ്ടാകുമോയെന്ന് യാത്രികരിൽ പലർക്കും ആശങ്കയുളവാക്കി.. കടുത്ത ശ്വാസതടസ്സം തോന്നിയതിനാൽ ടെന്റിനുള്ളിൽ കയറാതെ ഞാനും ശ്രീനിവാസൻ സാറും ഓം പർവ്വതം ലക്ഷ്യമാക്കി നടന്നു. യാത്രികരിൽ ഞങ്ങൾക്ക് മാത്രമായിരുന്നു ശാരീരികാസ്വാസ്ഥ്യങ്ങൾ തോന്നാതിരുന്നത്.. ഏറെ നേരം കാത്തു നിന്നിട്ടും ഓം പർവ്വതത്തിനു മുന്നിലെ മഞ്ഞിന്റെ തിരശ്ശില മാറാതെ നിന്നു..മറ്റു യാത്രികർ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നേരത്തെ കിടന്നു..അല്പ നേരം കൂടി കാത്തുനിന്നതിനു ശേഷം ഹതാശരായി ഞങ്ങൾ ടെന്റിനുള്ളിലേക്ക് മടങ്ങി..

ടെന്റിനുള്ളിൽ കിടന്നിട്ട് പലപ്പോഴും കഠിനമായി ശ്വാസതടസ്സം നേരിട്ടു. പലപ്പോഴും അന്തരീക്ഷത്തിൽ ശൂന്യത അനുഭവപ്പെട്ടു.. അപ്പോൾ ഓക്സിജനുവേണ്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു. എങ്ങനെയോ നേരം വെളുപ്പിച്ചു..പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഓം പർവ്വതത്തിനു മുന്നിൽ യാത്രികരെല്ലാം പ്രതീക്ഷയോടെ കാത്തു നിന്നു. ഏതാണ്ട് അരമണിക്കൂറിനു ശേഷം മഞ്ഞിന്റെ നേർത്ത പാട ഓം പർവ്വതത്തിന്റെ മുന്നിൽ നിന്നകന്നു. പതുക്കെ ഞങ്ങളുടെ മുന്നിൽ പ്രകൃതിയുടെ മറ്റൊരത്ഭുതമായ ഓം പർവ്വതം ദൃശ്യമായി..അന്തരീക്ഷം ശിവസ്തുതികളാൽ ഭക്തിസാന്ദ്രമായി..ദൂരെ മലനിരകൾക്ക് നടുവിലായ് നിന്നിരുന്ന ഓം പർവ്വതത്തിൽ ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഓം തൂവെള്ള മഞ്ഞിനാൽ രൂപപ്പെട്ടിരുന്നു.

ഓം പർവ്വതം
ഏതാണ്ട് രണ്ട് മിനുട്ടോളം ആ ദൃശ്യം സുവ്യക്തമായി. പൊടുന്നനെ മഞ്ഞിൻ തിരശ്ശില വന്ന് മൂടി.. സൂര്യന്റെ പൊൻ കിരണങ്ങൾ വീണ്ടും പതിച്ചപ്പോൾ തിരശ്ശില വീണ്ടും മാറി..ഇപ്പോൾ സുവർണ്ണ നിറത്തിൽ ഓം പ്രശോഭിച്ചു.. സാധാരണയായി യാത്രികർക്ക് ഓം പർവ്വത ദൃശ്യത്തിനായി രണ്ട് ദിവസത്തെ താമസം നവിധാങ്ങിലൊരുക്കിയിരുന്നു.

ഓം പർവ്വതം
പക്ഷേ ആദ്യ ദിവസത്തിൽ തന്നെ ഓം ദൃശ്യമായ നിലയ്ക്ക് ഞങ്ങൾ ഗുൻജിയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കടുത്ത ശ്വാസ തടസവും സംഘാംഗങ്ങളുടെ ശാരീരികാസ്വാസ്ഥ്യവും കാരണമായിരുന്നു അങ്ങനൊരു തീരുമാനമുരുത്തുരിഞ്ഞത്.. ദൂരെ മലഞ്ചെരിവിൽ തകർന്നു വീണ ഹെലികോപ്ടർ ഞങ്ങൾ ക്യാമ്പിൽ നിന്നേ കണ്ടിരുന്നു.ഓം പർവ്വത തീർഥാടനത്തിനായി വന്നിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഹെലികോപ്ടറായിരുന്നു അത്.മോശം കാലാവസ്ഥയിൽ തകർന്നുവീണ ഹെലികോപ്ടറിൽ നിന്ന് പൈലറ്റുൾപ്പടെ എല്ലാ യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയാണുണ്ടായത്..

ഓം പർവ്വതം
അതിനോടുള്ള നന്ദി സൂചകമായി യാത്രക്കാർ ഒരു ക്ഷേത്രവും പണിതിരുന്നു. ഗുൻജിയിലേക്കുള്ള മടക്കയാത്രയ്ക്ക് മുന്നോടിയായി യാത്രികർ ഈ ക്ഷേത്രത്തിലൊത്തുചേർന്നു… കുറച്ചു പട്ടാളക്കാരും ലെയ്സൺ ഓഫീസറും ചേർന്ന് അമ്പലത്തിൽ ആരതിയും നടത്തി, ഭജനയ്ക്കുശേഷം സംഘാംഗങ്ങൾ ഗുൻജിയിലേക്ക് യാത്ര തിരിച്ചു. പതിവുപോലെ ഏറ്റവും പിന്നിലായാണ് ഞാൻ നടന്നത്.

പതിയെ കാറ്റുയർന്നപ്പോൾ മഞ്ഞുമേഘങ്ങൾ ഓം പർവ്വതത്തെ കണ്ണിൽ നിന്നും മറച്ചു.. ക്യാമറയും തൂക്കി ഞാനും നടത്തമാരംഭിച്ചു. ദൂരെ ചക്രവാള സീമയിലേക്ക് കൺനട്ടിരിക്കുന്ന പൈൻ മരങ്ങൾ ജര ബാധിച്ച പർവ്വതശിഖരങ്ങൾ..വരണ്ട മണലുകൾ..കാലം തെറ്റി പൂത്ത വന വൃക്ഷങ്ങൾ,ആർക്കോ വേണ്ടി നാട്ടിയ ബഹുവർണ്ണ കൊടികൾ.. മഞ്ഞിന്റെ കാഠിന്യം കൂടി വന്നു.

ഓം പർവ്വതം
ദൂരെ മലഞ്ചെരിവിൽ വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ വിരിഞ്ഞിരുന്നു.. ഏതാണ്ട് ഉച്ചയോടെ സംഘാംഗങ്ങൾ ഗുൻജിയിലെത്തിച്ചേർന്നു. യാത്രികരെല്ലാം സന്തോഷവാന്മാരായിരുന്നു.. ആദികൈലാസയാത്രയുടെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു… അടുത്തത് ആദികൈലാസ ദർശനമാണ്.. ലെയ്സൺ ഓഫീസർ വിശദമായ നിർദ്ദേശങ്ങൾ തന്നു. ഗുൻജിയിൽ നിന്ന് കുടി വരെയുള്ള 19 കിലോമീറ്റർ യാത്രയാണ് നാളെ നടത്തേണ്ടത്.

നവിധാങ്ങിലേക്കുള്ള യാത്രാക്ഷീണവും രണ്ട് ദിവസമായി നടത്തേണ്ടിയിരുന്ന 16 കിലോമീറ്റർ യാത്ര ഒരു ദിവസം കൊണ്ട് നടന്ന് തീർത്തതും ക്ഷീണത്തിനു കാരണമായി. ഗുൻജിയിലെ തണുപ്പും വർദ്ധിച്ചിരുന്നു. സന്ധ്യയിലെ ആരതിയ്ക്ക് ശേഷം സംഘാംഗങ്ങൾ നിദ്ര പ്രാപിച്ചു.. പുലർച്ചെ സുരേന്ദ്രനാണ് വിളിച്ചെഴുന്നേൽപ്പിച്ചത്. 19 കിലോമീറ്ററാണ് ഇന്നത്തെ യാത്ര.. സൂര്യനുദിക്കുന്നതിനു മുൻപ് തന്നെ യാത്ര തുടങ്ങി. അതി കഠിനമായ ശൈത്യമാണ് ഞങ്ങളെ വരവേറ്റത്.. കഠിനമായ ശീതക്കാറ്റിനെതിരെ നടന്നു നീങ്ങാൻ തെല്ലൊന്ന് ബുദ്ധിമുട്ടി.. തളർച്ച കീഴ്പ്പെടുത്തിയപ്പോൾ നന്നായി വിശ്രമിച്ചു..വിശ്രമത്തിനുശേഷം നടന്ന് ഞങ്ങളൊരു നദീ തീരത്തെത്തി..കുടി നദിയായിരുന്നു അത്.. കാളിയുടെ പോഷകനദിയായിരുന്നു കുടി നദി.. ദീർഘനേരത്തെ യാത്രയ്ക്കൊടുവിൽ വൈകുന്നേരം 7 മണിയോടെ ഞങ്ങൾ കുടിയിലെത്തിച്ചേർന്നു.

നേരെ കുടിയിലെ സൈനിക ക്യാമ്പിലേക്കായിരുന്നു ഞങ്ങൾ പോയത്..ചൂടു ചായയും കുടിച്ച് ക്യാമ്പിലിരിക്കുമ്പോഴാണ് അടുത്ത ക്യാമ്പായ ജ്യോളിംഗ് കോങ്ങ് 16 കിലോമീറ്റർ അകലെയാണെന്നും ആദികൈലാസയാത്രയിലെ അവസാന ക്യാമ്പാണ് ജ്യോളിംഗ് കോങ്ങ് എന്നുമുള്ള ലെയ്സൺ ഓഫീസറിന്റെ അറിയിപ്പ് വന്നത്.. യാത്രികരെല്ലാം ആവേശഭരിതരായി.. അടുത്ത ദിവസം പുലർച്ചെ തന്നെ പുറപ്പെടണമെന്ന അറിയിപ്പുണ്ടായിരുന്നു.. അതി കഠിനമായ യാത്രയാണ് മുന്നിലുള്ളതെന്ന് ലെയ്സൺ ഓഫീസർ മുന്നറിയിപ്പ് തന്നിരുന്നു… കൂടാതെ കർശനമായ മെഡിക്കൽ ചെക്കപ്പും ഉണ്ടായിരുന്നു..

കുടി ഗ്രാമം വളരെ പഴക്കമേറിയ ഗ്രാമമായിരുന്നു.. ചെറിയ മലയോര ഗ്രാമത്തിലെ വീടുകൾ കണ്ടപ്പോൾ പ്രാചീനമായ പട്ടണങ്ങൾ ഓർമ്മയിൽ വന്നു.. വീടുകളുടെ വാതിലുകളും ജനലുകളുമെല്ലാം കൊത്തുപണികളാൽ അലങ്കൃതമായിരുന്നു.. പുരാണത്തിലും കുടിയുടെ സാന്നിദ്ധ്യമുണ്ട്..പാണ്ഡവ മാതാവായ കുന്തിയുടെ ജന്മദേശം കുടിയായിരുന്നുവത്രേ… രാത്രി ഇരുട്ടുവാൻ 8 മണിയായി.. ഭക്ഷണത്തിനുശേഷം ഞങ്ങൾ ക്യാമ്പുകളിലേക്ക് മടങ്ങി…

അടുത്ത ദിവസം അഞ്ചുമണിയോടെ ഞങ്ങൾ യാത്ര തുടങ്ങി..നല്ല വെളിച്ചമുണ്ടായിരുന്നു..കുടീ നദീ തീരത്തൂടെയുള്ള യാത്ര അത്യന്തം ഹൃദയഹാരിയായിരുന്നു.. വീണ്ടും ചെങ്കുത്തായ കയറ്റങ്ങളും ഞങ്ങളെ വരവേറ്റു.. ഏതാണ്ട് 8 മണിയോടെ കഠിനമായ കയറ്റം ഞങ്ങൾ താണ്ടി.. കൈയിൽ കരുതിയ അണ്ടിപ്പരിപ്പും മുന്തിരിയും കഴിച്ച് വിശപ്പടക്കി പിന്നെ വിശ്രമിച്ചു… വിശാലമായ സമതലവും പിന്നെ മലഞ്ചെരിവുകളും താണ്ടി നടന്നു. ചെറിയ മഴച്ചാറൽ വക വയ്ക്കാതെ ഞങ്ങൾ നടന്നു കയറി..യാത്രാപഥങ്ങളിലുടനീളം കുടി ഞങ്ങളെ അനുഗമിച്ചു..നദീതടത്തിലെ പുഷ്പ സഞ്ചയം യാത്രികരുടെ മനം കവർന്നു.. കഠിനമായ മറ്റൊരു കയറ്റത്തിനുശേഷം ഞങ്ങൾ ഒരു ഭുർജ്ജ് മരത്തിനു ചുവടെയിരുന്നു. ദൂരെ കുടി നദിയുടെ പ്രവാഹത്തെ കാണാം.. ഒരു ഭാഗത്ത് ഭുർജ്ജ് വനപ്രദേശവും മറുഭാഗത്ത് ശൈലശൃംഗങ്ങളും കാണാമായിരുന്നു..ക്ഷണനേരത്തിനകം കാഴ്ചയെ മറയ്ക്കുന്ന കോടമഞ്ഞിലേക്ക് ഞങ്ങൾ ഊളിയിട്ടു.. അതീവ ശ്രദ്ധയോടെ മാത്രമേ ഇത്തരം അവസരങ്ങളിൽ നടക്കാൻ പറ്റുകയുള്ളൂ.. ഏതാണ്ട് ഉച്ചയോടെ ആദികൈലാസത്തിലെ അവസാൻ ക്യാമ്പായ ജോളിംഗ് കോങ്ങിലെത്തിച്ചേർന്നു. ഫൈബർ റൂഫുള്ള ടെന്റുകളായിരുന്നു ജ്യോളിംഗ് കോങ്ങിൽ.. അതുവരെ ചാറിക്കൊണ്ടിരുന്ന മഴ ഇതിനകം ശക്തി പ്രാപിച്ചു.. ആദികൈലാസം മഞ്ഞിനാൽ മറയ്ക്കപ്പെട്ട വിവരമാണ് അന്നേരം ഞങ്ങൾക്ക് ലഭിച്ചത്..

ജ്യോളിംഗ് കോങ്ങ് ക്യാമ്പ് ഹിമസന്നിഭമായ ശൈലാഗ്രങ്ങളുടെ നടുവിലായിരുന്നു.. മഴ ശക്തി പ്രാപിച്ചതോടെ ഞങ്ങൾ പാർവ്വതി താൾ എന്ന സരസ്സ് കാണാൻ നടന്നു.. നാലുഭാഗവും പർവ്വതനിരകളാൽ ചുറ്റപ്പെട്ട് മരതകവർണ്ണത്തിലുള്ള പാർവ്വതി താൾ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത നിർവൃതിയായിരുന്നു മനസ്സിനുള്ളിൽ..കുറച്ചു സമയത്തിനുശേഷം മഴ തോർന്നു.. ഞങ്ങൾ പ്രതീക്ഷയോടെ ആദികൈലാസത്തിലേക്ക് നടന്നു.. ആദികൈലാസത്തിൽ ദർശനം ലഭിച്ചില്ലെങ്കിൽ ഒരു ദിവസം കൂടി ജ്യോളിംഗ് കോങ്ങിൽ തങ്ങാനുള്ള സൗകര്യമുണ്ടായിരുന്നു..

പക്ഷെ അതി ശൈത്യവും ഓക്സിജന്റെ കുറവുമാണ് ഏറ്റവും വലിയ വെല്ലുവിളി.. പാർവ്വതി സരസ്സിൽ നിന്ന് ആദികൈലാസം വരെ നടന്ന സമയമത്രയും മനസ്സിൽ ഒരു പ്രാർത്ഥനയായിരുന്നു.. ആദികൈലാസത്തിന്റെ ദർശനം.. പക്ഷേ ഞങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നില്ല..അല്പ സമയത്തെ കാത്തിരുപ്പിനുശേഷം മഞ്ഞിന്റെ നേർത്ത പാളികൾ നീങ്ങി ആ മഹാമേരു ഞങ്ങൾക്ക് ദർശനമേകി…

മഞ്ഞുമൂടിയ ആദികൈലാസത്തിന്റെ പ്രൗഢി പറഞ്ഞറിയിക്കാനാവാത്തതാണ്.. അതി ശൈത്യം അനുഭവപ്പെട്ടെങ്കിലും ആ നിമിഷം എല്ലാം മറന്നു പോയിരുന്നു.. യാത്രികർ ആദികൈലാസത്തെ സാഷ്ടാംഗം വണങ്ങി നിന്നു.. ആദികൈലാസത്തെ തൊട്ടുകൊണ്ടാണ് പാണ്ഡവ പർവ്വതം.. അഞ്ച് ശിഖരങ്ങളുള്ള പർവ്വതഭീമൻ.. വീണ്ടും കാർമേഘം ഇരുണ്ടുകൂടി..മഴ അതിന്റെ താണ്ഡവ നൃത്തം തുടങ്ങി…ആദികൈലാസത്തെ മേഘപാളികൾ പൊതിഞ്ഞു.. ഞങ്ങൾ ഒന്നു കൂടി കൈലാസ നാഥനെ വണങ്ങി… വേഗം ക്യാമ്പിലേക്ക് തിരിച്ചു നടന്നു..

പിറ്റേന്ന് മടക്കയാത്ര.. ജ്യോളിംഗ് കോങ്ങിൽ നിന്നും കുടിയിലേക്കായിരുന്നു ആദ്യ ദിവസത്തെ യാത്ര.. ആദികൈലാസത്തിന്റെ ദർശനം നൽകിയ അനുഭവം ഞങ്ങൾക്കെല്ലാവർക്കും ആവേശം തരുന്നതായിരുന്നു. മടക്കയാത്ര വിചാരിച്ചതിലും എളുപ്പമായിരുന്നു. മലയിടിച്ചിലും ശക്തമായ കാറ്റും മഴയും തണുപ്പുമുണ്ടായിരുന്നെങ്കിലും അപകടമൊന്നും കൂടാതെ ഞങ്ങൾ മംഗ്തിയിലെത്തിച്ചേർന്നു. പോർട്ടർമാരോടും ഗ്രാമീണരോടും നന്ദി പറഞ്ഞ് ഞങ്ങൾ നൈനിതാൾ വഴി ഡൽഹിയിലേക്ക് യാത്ര തിരിച്ചു…

കടപ്പാട്
# കൈലാസ യാത്ര #

ബഹദൂർഷാ ചക്രവർത്തി .

കവിയായിരുന്നു ബഹദൂർഷാ ചക്രവർത്തി . വിപ്ലവത്തിന്റെ കൊടും ചൂടിൽ അദ്ദേഹമൊരു ഗസൽ രചിക്കുകയുണ്ടായി . ചിലർ അദ്ദേഹത്തോട് ചോദിച്ചു .

“ അങ്ങ് ഓരോ നിമിഷവും ദുർബ്ബലനായി വരികയാണ് . ജീവനു വേണ്ടി ഇംഗ്ലീഷുകാരോട് പ്രാർത്ഥിക്കൂ .. ഹേ ചക്രവർത്തീ ഇന്ത്യയുടെ വാൾ എന്നെന്നേക്കുമായി ഒടിഞ്ഞു പോയി .

ചക്രവർത്തി ഇങ്ങനെ പ്രത്യുത്തരം നൽകി എന്നു പറഞ്ഞു കേൾക്കുന്നു .

“ ഗാസിയോം മേ ബൂ രഹേഗി ജബ് തലക് ഇമാൻ കീ
തബ് തോ ലണ്ടൻ തക് ചലേഗീ തേഗ് ഹിന്ദുസ്ഥാൻ കീ “

“ വിശ്വാസക്കൂറിന്റെ നേരിയൊരംശമെങ്കിലും നമ്മുടെ വീരഹൃദയങ്ങളിൽ നിലനിൽക്കുന്നിടത്തോളം കാലം ഹിന്ദുസ്ഥാനത്തിന്റെ വാൾ മൂർച്ചയുള്ളതു തന്നെയായിരിക്കും . എന്നെങ്കിലുമത് ലണ്ടൻ നഗരകവാടങ്ങളെപ്പോലും തട്ടിത്തെറിപ്പിക്കും “

ബഹദൂർഷായുടേത് പാഴ്വാക്കായില്ല.. 1857 ന്റെ വിപ്ളവക്കനലുകൾ വാസുദേവ ബൽവന്ത് ഫഡ്കേയും ദാമോദർ ഹരി ചാഫേക്കറും ബാലകൃഷ്ണ ചാഫേക്കറും വാസുദേവ ചാഫേക്കറും അണയാതെ സൂക്ഷിച്ചു .1857 ന്റെ കഥകളെഴുതി സവർക്കർ അത് ആളിക്കത്തിച്ചു .

പിന്നീട് ചന്ദ്രശേഖർ ആസാദും ഭഗത് സിംഗും യശ്പാലും അഷ്ഫഖുള്ളയും ഭഗവതി ചരണുമൊക്കെ ചേർന്ന ഹിന്ദുസ്ഥാൻ റിപ്പബ്ളിക്ക് അസോസിയേഷൻ.. അത് രൂപം മാറി ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് അസോസിയേഷൻ.. ബ്രിട്ടീഷ് അധികാരവർഗ്ഗത്തിനെ വിറപ്പിച്ച ആലിപ്പൂരും കകോരിയും ലാഹോർ ബോംബേറും വിപ്ളവചരിത്രത്തിലെ തീനാമ്പുകളായി. ഒടുവിൽ ബ്രിട്ടീഷ് മേൽക്കോയ്മയുടെ ശവപ്പെട്ടിയിൽ അവസാന ആണിയടിച്ച് ജയ് ഹിന്ദ് എന്ന മുദ്രാവാക്യം മുഴക്കി ആസാദ് ഹിന്ദ് ഫൗജും..

സ്വാതന്ത്ര്യസമരസേനാനിയും അകാലി പ്രസ്ഥാനത്തിലെ പ്രമുഖനുമായിരുന്ന സുന്ദർ സിംഗ് ലിയാൾപുരി തുടങ്ങിവച്ച , സർദാർ കെ എം പണിക്കർ ആദ്യ എഡിറ്ററായ ദേശീയ പത്രത്തിന് 1924 ൽ പേരിട്ടത് ഹിന്ദുസ്ഥാൻ ടൈംസ് എന്നായിരുന്നു .

ഭാരതത്തിന്റെ വ്യാവസായിക സാങ്കേതിക മേഖലകളിലെ അഭിമാനമായ നവരത്ന കമ്പനികളിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സും ഹിന്ദുസ്ഥാൻ പെട്രോളിയവുമുണ്ട് .
മിനിരത്ന കമ്പനികളിൽ ഹിന്ദുസ്ഥാൻ ലാറ്റക്സും ഹിന്ദുസ്ഥാൻ കോപ്പറും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റും ഹിന്ദുസ്ഥാൻ പേപ്പറുമുണ്ട്

ജയ് മാ കാളി .. ആയോ ഗോർഖലി എന്ന് അട്ടഹസിച്ച് ശത്രുവിനെ മുടിക്കാൻ പാഞ്ഞടുക്കുന്നത് ഗൂർഖ റൈഫിൾസാണ് .ഹിന്ദു ഹൃദയ സമ്രാട്ട് ഛത്രപതി ശിവാജിക്ക് ജയ് വിളിച്ചു കൊണ്ട് പോർക്കളത്തിൽ അടരാടുന്നത് മറാത്ത ലൈറ്റ് ഇൻഫൻട്രിയാണ്. ഭഗവാൻ ശ്രീരാമചന്ദ്രൻ ജയിക്കട്ടെ എന്ന് അലറിയെത്തുന്ന രജപുത്ര വീര്യം രജപുട്ടാന റൈഫിൾസായി ഭാരത സൈന്യത്തിലുണ്ട് .

ജയ് ബജ്രംഗബലിയെന്ന് വിളിക്കുന്നത് രാജ്പുട്ട് റെജിമെന്റാണ്. ജ്വാലാമാതാവിന് ജയ് വിളിച്ച് ഡോഗ്രയും ബദരീനാഥ പ്രഭുവിനെ സ്മരിച്ച് ഘർവാൾ റൈഫിൾസും നിലയുറപ്പിക്കുന്നതും ഏതെങ്കിലുമൊരു സമൂഹത്തെ സംരക്ഷിക്കാനല്ല മറിച്ച് ഭാരതത്തെ സംരക്ഷിക്കാനാണ്..

ഹിന്ദും ഹിന്ദുസ്ഥാനവും ഹിന്ദുസ്ഥാനിയും ഹിന്ദുവുമെല്ലാം ഭാരതത്തിന്റെ ആത്മാവിലലിഞ്ഞു ചേർന്ന , ഓരോ മൺ തരിയിലും കുടികൊള്ളുന്ന ചൈതന്യത്തിന്റെ ഭാഗമാണെന്നതിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണിവ .. ഇങ്ങനെയെത്രയെത്ര ..

ഭാരതത്തിന്റെ വേരുകൾ ഉറച്ചിരിക്കുന്നത് ഹിന്ദുയിസമെന്ന മണ്ണിലാണെന്ന് അയർലൻഡുകാരിയായ ആനീ ബസന്റിന് പറയേണ്ടി വന്നത് ഇതൊക്കെക്കൊണ്ട് കൂടിയാണ്..അവർ മറ്റൊന്ന് കൂടി പറഞ്ഞു . ആ മണ്ണിൽ നിന്ന് പിഴുതുമാറ്റിയാൽ ഭാരതമെന്ന വടവൃക്ഷം വാടിക്കരിഞ്ഞു പോകുമെന്ന് ..

തെറ്റ് മുണ്ടയിൽ കോരന്റേതല്ല .. അദ്ദേഹത്തിന്റെ മകൻ ഭാരതത്തിന്റെ ചരിത്രം പഠിക്കാത്തതിന്റേതാണ്..

സാരേ ജഹാം സേ അച്ഛാ

[ സാരേ ജഹാം സേ അച്ഛാ
ഹിന്ദുസ്ഥാൻ ഹമാരാ ഹമാര!
 ഇത് പാടിയത്,  ഹിന്ദു ആണോ മുസ്ലിം  ആണോ എന്നെങ്കിലും പിണറായി പഠിക്കണം!!?
     ഭാരത് മാതാ കി, ജയ് എന്ന് വിളിക്കാൻ പറ്റില്ല, എന്ന്  പറയുന്നവർക്ക് ഒപ്പം സഹവാസം ഉള്ളവരിൽ നിന്ന് , ഇതിലപ്പുറം പ്രതീക്ഷിക്കാര്യത്,
     സുഭാഷ് ചന്ദ്രബോസും, ഗാന്ധിജിയും,  ഇന്ദിരയും അടക്കം "ഹിന്ദുസ്ഥാൻ എന്നു വിളിച്ചപ്പോൾ,   👌👌👌  ആ "ഹിന്ദ്യസ്ഥാനെ,  18 സ്വതന്ത്ര പരമാധികാര രജ്യങ്ങൾ ആയി "വെട്ടിമുറിച്ചു വീതം വെക്കണം എന്ന് "1942 കൽക്കട്ട പ്രമേയത്തിലൂടെ ,  ആവശ്യം ഉന്നയിച്ചു,  1940 ഇലെ "മുസ്ലിം ലീഗിന്റെ. "വിഭജന വാദത്തിന് "സൈദ്ധാന്തിക പിന്തുണ നൽകിയ പ്രസ്ഥാനം ആണ്  "കമ്മ്യൂണിസ്റ്റ്പാർട്ടി.  😢😢😢😢
    ഇതൊന്നും ആരും മറന്നില്ല.  ഏതായാലും ഇതൊക്കെ പറയിപ്പിക്കൻ. "വേദിയൊരുക്കിയ. ഈ.  മുഖ്യന് അഭിവാദ്യം👌👌👌
     1921 ഇലെ മാപ്പിള ലഹളയെ,   "കർഷിക വിപ്ലവം ആക്കി,  ചരിത്ര രചന നടത്തിയ. ഇ എം എസ്,   "കുമാരനാശാന്റെ "ദുരവസ്ഥ "എന്നാ കൃതിക്ക് ഉത്തരം പറയേണ്ടതായിരുന്നു.  😢😢
    "ഒരു  സമൂഹം , ഭൂരിപക്ഷം ആയി എന്നതിന്റെ പേരിൽ അവർക്കു വേണ്ടി,  "പ്രീണന നയത്തിന്റെ ഭാഗം ആയി , അവർക്കു, 67 ഇൽ ജില്ല ഉണ്ടാക്കിയവർ ആണ് കമ്മ്യൂണിസ്റ്റുകൾ,  1947 ഇൽ മലപ്പുറം ജില്ലക്ക് എതിരെ. "ദേശാഭിമാനിയിൽ എഴുതിയതും ഇതേ  ഇ എം എസ് ആയിരുന്നു എന്നത് മറക്കരുത്.  
     നിങ്ങൾക്ക്. "ഹിന്ദുസ്ഥാൻ വർഗ്ഗീയം എന്ന്.  "ദേശീയ പ്രസ്ഥാനങ്ങൾക്കും,  ജനത്തിനും അറിയാം അതുകൊണ്ടാണ്. 1925 ഇൽ തുടങ്ങിയ സംഘ പരിവാറും,  കോമ്മ്യൂണിസ്റുകളും ഇന്നു എവിടെ എത്തി നിൽക്കുന്നു  "ഹിന്ദുസ്ഥാൻ രഷ്ട്രീയത്തിൽ എന്ന്.  കമ്മ്യൂണിസ്റുകൾ. പഠിക്കുക.  
    അന്ദ്രയിലും , മഹാരാഷ്ട്രയിലും, ഹരിയാനായിലും, പഞ്ചാബിലും,  കാശ്മീരിലും, ഡെൽഹിയിലും പോലും , സ്വാധീനം ഉണ്ടയിരുന്ന കമ്മ്യൂണിസ്റുകൾ അവിടെ നിന്നൊക്കെ പടിയിറങ്ങാൻ  കാരണം.  നിങ്ങളുടെ ഈ "രാഷ്ട്ര വിരുദ്ധ ഹിന്ദു വിരുദ്ധ സമീപനം ആണെന്ന്.  കമ്മ്യൂണിസ്റുകൾ.  ഇനിയെങ്കിലും അറിഞ്ഞിരിന്നാൽ നന്ന് അവർക്കു.                      
[20:53, 2/25/2017] +91 90617 90855: "നെഞ്ചിൽ ഇട നെഞ്ചിൽ തുടികൊള്ളും ഒരു ശബ്ദം #ജയ്_ഹിന്ദുസ്ഥാൻ" 🇮🇳🇮🇳

*ആരാണ് ഛത്രപതിശിവാജി?

*ആരാണ് ഛത്രപതിശിവാജി?
1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ
ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും
ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി
ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-
പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ
യോദ്ധാവും, രാഷ്ട്രതന്ത്രജ്
ഞനുമായായി വളർന്നു .
ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക
വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ
ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം
നേടി.
ധാർമ്മിക ബോധത്തിന്റെ നിറകുടമായ
ശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ്
ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെ
ശിവാജിയെ ആകർഷിച്ചു .
തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ
അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം
സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ
അദ്ദേഹം ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് ദാദാജി
നരസ് ദേവിന് ശിവാജി അയച്ച കത്ത് പ്രസിദ്ധമാണ് .
ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ്
അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടം
പിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത് .
തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട്
ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത്
ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു .
സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി
പ്രതാപ്ഗഢ് യുദ്ധം മാറി.
മറാത്തൻ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ
ബീജാപ്പൂർ സുൽത്താൻ വീണ്ടും സൈന്യത്തെ
അയച്ചു . എന്നാൽ കോൽഹാപ്പൂരിൽ നടന്ന
യുദ്ധത്തിൽ സുൽത്താന്റെ സൈന്യം ശിവാജിയുടെ
കുതിരപ്പടയുടെ മിന്നലാക്രമണത്തിൽ
തോൽപ്പിക്കപ്പെട്ടു.
തന്റെ മൂക്കിന് താഴെ വളർന്നു വരുന്ന മറാത്താ
സാമ്രാജ്യത്തിന്റെ ശക്തി മുഗൾ ചക്രവർത്തി
ഔറംഗസീബിനെ അസ്വസ്ഥനാക്കി. ഷായിസ്ഥാ
ഖാന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം സൈനികരെ
ശിവാജിയെ ആക്രമിക്കാനയച്ചു. അനവധി
കേന്ദ്രങ്ങൾ പിടിച്ചടക്കി മുന്നേറിയ ഷായിസ്ഥ
ഖാനെ പൂനേയിൽ വച്ച് ശിവാജി
മിന്നലാക്രമണത്തിലൂടെ നേരിട്ടു. ഷായിസ്ഥാ
ഖാന്റെ വിരലിന് വെട്ടേറ്റു .ശിവാജിക്ക് പിടി
കൊടുക്കാതെ രക്ഷപ്പെട്ട ഷായിസ്ഥാ ഖാനേ
ഔറംഗസീബ് സ്ഥലം മാറ്റി.
1665 ൽ രാജാ ജയ്സിംഗിന്റെ നേതൃത്വത്തിൽ
ആക്രമണത്തിനെത്തിയ മുഗൾ സൈന്യത്തോട്
ശിവാജിയുടെ സൈന്യത്തിന് പിടിച്ചു
നിൽക്കാനായില്ല . സന്ധിക്ക് സമ്മതിക്കുകയാണ്
ബുദ്ധിയെന്ന് മനസിലാക്കിയ ശിവാജി
മുഗളന്മാരുമായി പുരന്ദറിൽ വച്ച് സന്ധി ചെയ്തു.
1666 ൽ ആഗ്രയിൽ വച്ച് ഔറംഗസീബുമായി നടന്ന
കൂടിക്കാഴ്ചക്കിടെ ശിവാജിയും ഒൻപത് വയസ്സുള്ള
പുത്രൻ സാംബാജിയും വീട്ടു തടവിലാക്കപ്പെട്ടു .
എന്നാൽ സമര തന്ത്രങ്ങളിൽ അദ്വിതീയനായ
ശിവാജി മകനോടൊപ്പം അവിടെ നിന്ന്
രക്ഷപ്പെട്ടു.
1670 ൽ നഷ്ടമായ കോട്ടകളെല്ലാം തിരിച്ചു
പിടിക്കാൻ അദ്ദേഹം തയ്യാറെടുത്തു. അതി
കഠിനമായ യുദ്ധങ്ങൾ നടത്തി നഷ്ടപ്പെട്ട നല്ലൊരു
ശതമാനം കോട്ടകളും തിരിച്ചു പിടിക്കാൻ
അദ്ദേഹത്തിനു കഴിഞ്ഞു . അതിൽ
പ്രധാനപ്പെട്ടതായിരുന്നു മറാത്തയുടെ
അഭിമാനമായ സിഹ ഗഡ് പിടിച്ചെടുത്ത യുദ്ധം .
സിംഹഗഡെന്ന കൊണ്ടാന കോട്ട നഷ്ടമായത്
ശിവാജിയുടെ അമ്മയെ വളരെയധികം
ദുഖിപ്പിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട , മറാത്തയുടെ
അഭിമാനമായ കൊണ്ടാന കോട്ട മുഗളന്മാരുടെ
കാൽച്ചുവട്ടിലായത് സഹിക്കാൻ ജീജാബായിക്ക്
കഴിഞ്ഞില്ല . ഭഗവദ്ധ്വജം ഉയർന്നു പാറേണ്ട
കോട്ടയിൽ ശത്രുവിന്റെ പതാക പാറുകയോ ?
ജീജാഭായി ഉടൻ തന്നെ മകനെ വിളിപ്പിച്ചു.
കൊണ്ടാന കോട്ട ശത്രുവിന്റെ
അധീനതയിലായിരിക്കുന്നിടത്തോളം കാലം
തനിക്കുറങ്ങാനാവില്ലെന്ന് മകനെ അറിയിച്ചു.
തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായ
സംസ്കാരം പകർന്നു നൽകിയ അമ്മയെ
വിഷമിപ്പിക്കുകയോ ? കോട്ട പിടിച്ചെടുക്കാൻ
തന്നെ ശിവാജി തീരുമാനിച്ചു. മറാത്ത
യോദ്ധാക്കളിൽ പ്രധാനിയായ താനാജി
മാൻസുരേയെ കോട്ട പിടിക്കാൻ നിയോഗിച്ചു.
മകന്റെ കല്യാണാഘോഷത്തിന
ിടയിലാണ് കോട്ട
പിടിക്കാൻ തന്നെ നിയോഗിച്ച വാർത്ത താനാജി
അറിയുന്നത്. വ്യക്തിപരമായ സന്തോഷമല്ല
രാഷ്ട്രത്തിന്റെ താത്പര്യമാണ് പ്രധാനമെന്ന്
പ്രഖ്യാപിച്ച് താനാജി ശിവാജിക്ക് മുന്നിലെത്തി .
കേവലം മുന്നൂറിൽ താഴെ വരുന്ന
യോദ്ധാക്കളുമായു 1670 ഫെബ്രുവരി 4 ന് രാത്രി
അദ്ദേഹം കോട്ടയിലേക്ക് കുതിച്ചു.
തെരഞ്ഞെടുത്ത സൈനികരുമായി ഉടുമ്പിനെ
ഉപയോഗിച്ച് താനാജി കോട്ടയുടെ ഭിത്തിയിലൂടെ
മുകളിലെത്തി. സഹോദരൻ സൂര്യാജിയും
മാതൃസഹോദരനും കോട്ടയുടെ പ്രധാന കവാടം
തകർത്ത് അകത്തേക്ക് കയറാനായിരുന്നു തീരുമാനം.
കോട്ടയിലെത്തിയ മറാത്ത യോദ്ധാക്കൾ
മൂന്നിരട്ടിയിലധികം വരുന്ന മുഗൾ സൈന്യത്തോട്
ഘോരമായി യുദ്ധം ചെയ്തു.
മുഗൾ സൈന്യത്തിന് വളരെയധികം നാശം വരുത്താൻ
കഴിഞ്ഞെങ്കിലും താനാജി ഏറ്റുമുട്ടലിൽ
കൊല്ലപ്പെട്ടു. എന്നാൽ കൃത്യസമയത്ത്
കോട്ടയ്ക്കുള്ളിൽ കടക്കാൻ കഴിഞ്ഞ സൂര്യാജിയും
മറ്റ് യോദ്ധാക്കളും താനാജിയുടെ മരണത്തിന് പകരം
വീട്ടി . കൊണ്ടാന കോട്ട മറാത്ത വീര്യത്തിനു
മുന്നിൽ നമസ്കരിച്ചു. കോട്ടയ്ക്ക് മുകളിൽ സുവർണ
അരികുകകോട് ചേർന്ന കാവി പതാക ഉയർന്നു പാറി.
കോട്ട പിടിച്ച വിവരമറിഞ്ഞെത്തിയ ശിവാജി
തന്റെ ഉറ്റ സുഹൃത്തിന്റെ മരണവാർത്തയിൽ
അത്യധികം ദുഖിച്ചു. വീരചരമമടഞ്ഞ താനാജിയുടെ
പോരാട്ടവീര്യത്തെ കണ്ണീരോടെ ജീജാഭായിയും
അഭിനന്ദിച്ചു.നമുക്ക് കോട്ട ലഭിച്ചു . പക്ഷേ
സിഹത്തെ നഷ്ടമായി എന്ന് ശിവജി വേദനയോടെ
പറഞ്ഞു . താനാജിയുടെ സ്മരണയ്ക്കായി കൊണ്ടാന
കോട്ട അന്നു മുതൽ സിഹഗഡ് എന്നറിയപ്പെട്ടു.
ശിവനേരിയിലെ സിംഹഗർജ്ജനം
അടിമത്തത്തിലാണ് കിടന്ന ഒരു സമൂഹത്തെ
ഉത്തേജിതരാക്കിത്തുടങ്ങി . ശിവാജിയുടെ
സാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു.
അടിമത്തത്തിന്റെ കൂരിരുട്ടിൽ നിന്ന്
തേജോമയമായ ഒരു സാമ്രാജ്യം അദ്ദേഹം
സൃഷ്ടിച്ചു. ഒരേസമയം സ്വദേശികളും
വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹം
പൊരുതി നിന്നു.
രാജഭരണത്തിലുള്ള എല്ലാ തലങ്ങളേയും സ്പർശിച്ചു
കൊണ്ട് ജനതയെ ജനാർദ്ദനനായിക്കണ്ട് ശിവാജി
ഭരണം നയിച്ചു. അദ്ദേഹത്തിന്റെ സൈനികർ
നിഷ്ഠയോടെ മാതൃരാജ്യത്തിന്റെ
കാവൽഭടന്മാരായി നിലകൊണ്ടു. സാധാരണ
ആളുകളെക്കൊണ്ട് അസാധാരണമായ കാര്യങ്ങൾ
ചെയ്യിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .
അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും.
ഭരണ നിർവ്വഹണത്തിൽ വ്യക്തി
താത്പര്യങ്ങൾക്കോ ബന്ധുത്വത്തിനോ യാതൊരു
പ്രാധാന്യവും കൊടുത്തില്ല . മുന്നൂറോളം
കോട്ടകൾക്ക് അധിപതിയായിരുന്ന
െങ്കിലും
ഒരിടത്തു പോലും ബന്ധുക്കളെ തലപ്പത്ത്
നിയമിച്ചില്ല . പൂർണമായും ജനതയുടെ
വിപ്ളവമായിരുന്നു . അതെ യഥാർത്ഥ ഹിന്ദു സ്വരാജ്.
1674ലെ ജ്യേഷ്ഠ മാസത്തിലെ
വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു
സ്വാഭിമാനത്തിന്റെ ആ സിംഹഗർജ്ജനം
മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി
മഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.
സപ്തനദികളിൽ നിന്നുള്ള പുണ്യജലം ശിവാജിക്ക്
മേൽ അഭിഷേകം ചെയ്തു. ഗംഗയും യമുനയും
ഗോദാവരിയും സരസ്വതിയും നർമ്മദയും സിന്ധുവും
കാവേരിയും ആ ഭാരതപുത്രനെ തങ്ങളുടെ
ജലകണങ്ങളാൽ ആശ്ളേഷിച്ചു.
അതെ നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്നും
ഭാരതം പുതിയൊരു ലോകത്തേക്ക്
കാല്വയ്ക്കുകയായിരുന്നു
ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരു
ഓർമപ്പെടുത്തലാണ്. മുഗളരുടെ ധിക്കാരത്തെ
വെല്ലുവിളിച്ച് , ഹൈന്ദവ സ്വാഭിമാനം വാനോളം
ഉയർത്തിയ മഹദ് ദിനം. ഒന്നുമില്ലായ്മയ
ിൽ
നിന്നൊരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ
ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായ
ജൈത്രയാത്ര ഒരോ രാഷ്ട്രസ്നേഹിക്
കും പകരുന്ന
ഊർജം ചെറുതല്ല.
ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം
മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല.
മറിച്ച് സനാതനമായ ഒരു പരമ സത്യത്തെ
ഉദ്ഘോഷിക്കുന്ന
രാഷ്ട്രമാതൃകയായിരുന്നു.ആത്മദീപ
ം തെളിയിച്ച്
അന്ധകാരത്തെ അകറ്റുവാൻ നിയുക്തമായ ഒരു
സംസ്കൃതിക്ക് നാശമില്ലെന്നതായിരുന്നു ആ സത്യ
സന്ദേശം. റായ്ഗഢിന്റെ ഉന്നത ഗിരിയിൽ
നിന്നുയർന്ന ആ നാദം ദിഗന്തങ്ങൾ ഭേദിച്ച്
വിശ്വമെങ്ങും മാറ്റൊലി കൊണ്ടു.
സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ
നേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ
അടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്.
കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന് എന്നതിലുപരി
രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന
രാഷ്ട്രമീമാംസകനായിരുന്നു
ശിവാജി.അദ്ദേഹത്തിന് വ്യക്തമായ
ലക്ഷ്യബോധമുണ്ടായിരുന്നു.
ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ
അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്.
മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം
തുടങ്ങിയവയെപോലെ സ്വന്തം വംശത്തിന്റെ
പേരില് അദ്ദേഹം സാമ്രാജ്യസ്ഥാപനം
നടത്താതിരുന്നത് അതിനാലാണ്.
ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്ട്രത്തിന്റെ
ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ
ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു
അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം
.ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന്
ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു
ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി
ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.
ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക്
അമൃതത്വം നൽകിയതിൽ ശിവാജിക്കും അദ്ദേഹം
സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനു
ം വലിയൊരു
പങ്കുണ്ട്. ഒരർഥത്തിൽ ആധുനിക കാലഘട്ടത്തിലെ
ഹൈന്ദവ നവോത്ഥാനത്തിന്റെ തുടക്കം തന്നെ
ശിവാജിയിൽ നിന്നാണ്...
സ്വാമി വിവേകാനന്ദൻ പറഞ്ഞതെത്ര ശരി ...
ശിവാജി.. ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ
.. ഹിന്ദുത്വത്തെ രക്ഷിച്ചവൻ .. ഹിന്ദു ധർമ്മത്തെ പുന
പ്രതിഷ്ഠിച്ചവൻ.. !!!
*രാഷ്ട്രപുത്രൻ്റെ ജൻമ്മദിനം നമുക്ക് ആഘോഷമാക്കാം!'